അനന്തപുരിയുടെ സ്വന്തം കണ്ണകി...
പൗരാണിക ദ്രാവിഡ ദേവതയായ കാളീ സങ്കല്പമാണ് അനന്തപുരിയിലെ ആറ്റുകാലമ്മ. പാതിവൃത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ കാളീരൂപത്തിലുള്ള അവതാരമായാണ് ആറ്റുകാലമ്മയെ ആരാധിക്കുന്നത്.
-1-
സംഘകാലത്ത്, അതായത് ഏകദേശം രണ്ടായിരം വര്‍ഷങ്ങൾക്ക് മുമ്പ് ഇളങ്കോവടികൾ രചിച്ച ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസ കാവ്യത്തിലാണ് വീരനായികയായ കണ്ണകിയുടെ കഥ പറയുന്നത്.
കഥാസാരം..
-2-
കാവേരീപട്ടണത്തിലെ ഒരു ധനിക വ്യാപാരിയുടെ മകനായ കോവലൻ അതി സുന്ദരിയും സമ്പന്നയുമായ കണ്ണകിയെ വിവാഹം ചെയ്യുന്നു. എന്നാൽ മാധവിയെന്ന ഒരു നർത്തകിയുമായി പിന്നീട് അടുപ്പത്തിലായ കോവലൻ കണ്ണകിയെ മറന്ന് തന്റെ സമ്പത്ത് മുഴുവൻ മാധവിക്കായി ചെലവഴിച്ചു. -3-
അങ്ങനെ ദരിദ്രനായി മാറിയ കോവലനെ ഒരു ദിവസം മാധവി തെരുവിലേക്ക് ഇറക്കിവിടുകയും ചെയ്തു.
തനിക്ക് സംഭവിച്ച തെറ്റ് തിരിച്ചറിഞ്ഞ കോവലൻ കണ്ണകിയുടെ അടുത്തേക്ക് തിരികെയെത്തുന്നു. -4-
പവിത്രയും പതിവ്രതയുമായ കണ്ണകി കോവലനെ സ്വീകരിക്കുകയും രണ്ടുപേരും കാവേരീപട്ടണം വിട്ട് പാണ്ഡ്യ രാജധാനിയായ മധുരയിലേക്ക് കുടിയേറുകയും ചെയ്യുന്നു.
വ്യാപാരം ചെയ്യുന്നതിന് പണം കണ്ടെത്താൻ തന്റെ കൈവശമുണ്ടായിരുന്ന ആകെ സമ്പാദ്യമായ രണ്ട് ചിലമ്പുകളിൽ ഒരെണ്ണം കണ്ണകി കോവലന് വിൽക്കാനായി നൽകി.
-5-
എന്നാൽ ആയിടയ്ക്ക്, പാണ്ഡ്യ രാജ്ഞിയുടെ മുത്തുകൾ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തിൽ നിന്നും മോഷണം പോയിരുന്നു.
കണ്ണകിയുടെ ചിലമ്പ് വിൽക്കാൻ ശ്രമിച്ച കോവലൻ, രാജ്ഞിയുടെ മോഷണം പോയ ചിലമ്പന്വേഷിച്ച് നടന്ന പട്ടാളക്കാരുടെ പിടിയിലകപ്പെട്ടു. -6-
തുടര്‍ന്ന് രാജസദസ്സിലെത്തിച്ച കോവലനെ രാജാവ് ഇല്ലാത്ത കുറ്റം ചുമത്തി വധശിക്ഷക്ക് വിധേയനാക്കി.
-7-
അതുകണ്ട് പശ്ചാത്താപവിവശരായി രാജാവും രാജ്ഞിയും തൽക്ഷണം മരണപ്പെട്ടു. കാരണം രാജ്ഞിയുടെ മോഷ്ടിക്കപ്പെട്ട ചിലമ്പിലുണ്ടായിരുന്നത് കേവലം വിലകുറഞ്ഞ മുത്തുകളായിരുന്നു.
-9-
എന്നാൽ നിരപരാധിയായ തന്റെ ഭർത്താവിനെ വധിച്ചതിലുള്ള കോപാഗ്നിയിൽ പ്രതികാരമൂർത്തിയായി മാറിയ കണ്ണകി തന്റെ ഒരു മാറിടം അറുത്തെറിയുകയും സംഹാരരുദ്രയായി മധുരാനഗരം ചുട്ടെരിക്കുകയും ചെയ്തു.
-10-
ആറ്റുകാലമ്മ..
മധുരയെ ചുട്ടെരിച്ച കണ്ണകി അവിടം ഉപേക്ഷിച്ച് ചേര രാജധാനിയായ കൊടുങ്ങല്ലൂരിലേക്ക് പോകുംവഴി ആറ്റുകാൽ ദേശത്തെത്തിയെന്നും, അവിടത്തെ മുല്ലവീട്ടിൽ കാരണവർക്ക് ബാലികാരൂപത്തിൽ ദർശനം നൽകിയെന്നും, -11-
അദ്ദേഹത്തിന് സ്വപ്നത്തിൽ ലഭിച്ച നിർദ്ദേശാനുസരണം തെക്കത് നിർമ്മിച്ച് ദേവിയെ കുടിയിരുത്തിയെന്നുമാണ് ഐതിഹ്യം.
കാലാന്തരത്തിൽ തെക്കത് മുടിപ്പുരയായും, പിന്നീടത് പഞ്ച പ്രകാരങ്ങളോടുകൂടിയ ഒരു മഹാ ക്ഷേത്രമായും പരിണമിച്ചു..
-12-
സ്ത്രീത്വത്തിന്റെ മഹനീയത നിറഞ്ഞു തുളുമ്പുന്ന ദ്രാവിഡ ശാക്തേയ സങ്കല്പങ്ങളായ കാളീ,ഭഗവതീ ക്ഷേത്രങ്ങളിലെപുരോഹിതന്മാർക്ക് ഒരിക്കലും ജാതിവർണ്ണ വ്യത്യാസങ്ങൾബാധകമായിരുന്നില്ല.
ദ്രാവിഡ സംസ്കാരത്തിന്റെ സവിശേഷമായ ആചാരങ്ങളിലൊന്നായ പൊങ്കാല ഉത്സവത്തിന് ആയിരം വർഷത്തിലേറെ പഴക്കമുണ്ട്. -13-
• • •
Missing some Tweet in this thread? You can try to
force a refresh
👹👹👹ഈ അപകടകരമായ സാമൂഹിക മാരകരോഗവ്യാപനത്തിനു കാരണഭൂതമായ അന്ധവിശ്വാസത്തിന്റെ ഉദ്ദേശ്ശ മെന്താണന്ന് പരിശോദിച്ചാൽ മനസിലാക്കുന്നത് ഇതാണ്. -1-
ശരീരത്തിലെ എന്തെങ്കിലുംസ്രവം മറ്റൊരുത്തന്റെ ഉള്ളിൽചെന്നാൽ അവൻഎന്നെന്നുംതന്റെ അടിമയായിരിക്കുമെന്നും തനിക്ക് അവനെകീഴ്പ്പെടുത്തി വെക്കാമെന്നും ഇസ്ലാമിൽഒരു വിശ്വാസമുണ്ട്.അതാണ് ഇതിനു പിന്നിൽ.'ഹലാൽ തുപ്പ്'എന്തെങ്കിലും ദോഷംഅകറ്റാനോ ഭക്ഷണത്തിന് ഗുണംകൂട്ടാനോ അല്ല. -2-
മറ്റുള്ളവരെ കീഴ്പ്പെടുത്തുക എന്ന ഇസ്ലാമിന്റെ ആഴത്തിൽ പതിഞ്ഞ മനോഭാവത്തിന്റെ പ്രതിഫലനമാണത്.
ഞങ്ങളുടെ നാട്ടിൽ ഒരു തമ്പി മേത്തർ ഉണ്ടായിരുന്നു. ചായക്കടക്കാരൻ. വർഷങ്ങൾക്ക് മുമ്പാണ്. -3-
റഹീം :-ഹേയ് ഷാനി. ഇടക്ക് ഇടപെടരുത്,, ഞാൻ പറയട്ടെ., പറയട്ടെന്നെ,,
ഷാനി ഇങ്ങനെ അസഹിഷ്ണുത കാണിക്കരുത്.
ഞാൻ നിങ്ങൾ ക്ഷണിച്ചിട്ടു വന്നവനാണ്, ആ മര്യാദ കാണിക്കണം.
-2-
ഷാനി :-
താങ്കൾ വിഷയത്തിലേക്ക് വരൂ. നമുക്കു കാര്യങ്ങൾ. സംസാരിച്ചു പോകാം.
എന്ത് കൊണ്ടാണ് സർക്കാർ,,
🚩എന്താണ് ആറ്റുകാല്‍ പൊങ്കാല ഐതിഹ്യം?
ആറ്റുകാല്‍ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങളാണ് പ്രചരിക്കുന്നത്. അതില്‍ഒന്നാണ് മല്ലവീട്ടില്‍ തറവാട്ടിലെഒരുകാരണവര്‍ കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പെണ്‍കുട്ടിവരികയും മറകരയില്‍ എത്തിക്കാമോഎന്ന് ചോദിക്കുകയുംചെയ്തു. -1-
കാരണവര്‍ കുട്ടിയെ മുതുകില്‍ കയറ്റി മറുകരയില്‍ എത്തിച്ചു. തന്റെ വീട്ടില്‍ താമസിപ്പിച്ച് ഭക്ഷണം നല്‍കാമെന്ന് കരുതിയെങ്കിലും പെട്ടന്ന് തന്നെ ഇവരെ കാണാതാകുകയും ചെയ്യുകയായിരുന്നു -2-
അന്ന് രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ ദേവി പ്രത്യക്ഷപ്പെടുകയും രാവിലെ മുന്നില്‍ വന്ന ബാലിക താനാണെന്ന് പറയുകയുമായിരുന്നു. പിന്നീട് താന്‍ പറയുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിത് അവിടെ കുടിയിരുത്തണമെന്ന് പറയുകയുമായിരുന്നു. -3-
1. ഏതു ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യയ്ക്കാണ് കാലടി സര്‍വ്വകലാശാലയില്‍ അസ്സി. പ്രൊഫസറായി പിന്‍വാതില്‍ നിയമനം ലഭിച്ചത്?
(A) എം.ബി.രാജേഷ് (B) എ.എ. റഹീം
(C) പി.കെ.ബിജു (D) ഇവരെല്ലാവരുടെയും
-1-
2. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണപദാര്‍ത്ഥമേത്?
(A)ഈന്തപ്പഴം(B)ഏത്തപ്പഴം(C) പൂവന്‍പഴം(D)ചിങ്ങന്‍പ്പഴം 3. ശ്രീമതി സ്വപ്നസുരേഷിന് സംസ്ഥാനസ്‌പേസ് പാര്‍ക്ക് മാനേജരായിനിയമനം ലഭിച്ചരീതി?
(A) ശിവശങ്കര്‍ബന്ധം(B) പിന്‍വാതില്‍
(C)വ്യാജസര്‍ട്ടിഫിക്കറ്റ് (D) ഇതെല്ലാം
-2-
4. കേരള ജനത ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ട പരസ്യവാചകം?
(A) LDF വരും എല്ലാം ശരിയാകും (B) മദ്യനിരോധനമല്ല മദ്യവര്‍ജ്ജ്യമാണ്
(C) ലഹരി മുക്ത നവകേരളം (D) ഇനിയും മുന്നോട്ട്
-3-
ബഹുമാനപ്പെട്ട ഇ ശ്രീധരൻ സാറിനോട്
കേരളമാണ് തോൽക്കുന്നത് സർ, താങ്കളല്ല-ഗുജറാത്തിൽക്ഷീരവിപ്ലവം സൃഷ്ടിച്ചഅമുൽകുര്യനോട് പണ്ട് മന്ത്രിയായഗൗരിയമ്മചോദിച്ചു, കുര്യൻനിങ്ങൾക്ക്നമ്മുടെ കേരളത്തിൽആസംരംഭം ആരംഭിച്ചൂടെ?കുര്യൻസർ ഗൗരിയമ്മോട് പറഞ്ഞു ''ഗുജറാത്തിലെഎരുമകൾപോലും ഞാൻപറയുന്നതുകേൾക്കും, -1-
പക്ഷേ കേരളത്തിൽആരാണ്കേൾക്കുക! അന്തരിച്ച ഓട്ടൻതുള്ളൽകലാകാരൻ ശ്രീ ഗീതാനന്ദൻ ചെറുപ്പകാലത്ത് ഓട്ടൻതുള്ളൽകല പഠിക്കാൻ എൺപത് രൂപയ്ക്കായ് നാട്ടിലെ വീടുകൾതോറും കയറിയിറങ്ങി.പലരും ഒന്നും നൽകിയില്ല. -2-
അവസാനം ഒരു വീട്ടിലെത്തി കാര്യമറിഞ്ഞ ആ ഗൃഹനാഥൻ ഇനി നീ അലയണ്ട എന്നും നിനക്ക് എത്രകാലം പഠിക്കണമൊ അത്രയും ഫീസ് ഞാൻ തരാം എന്നുപറയുകയും ഇന്നത്തെ ഗീതാനന്ദനാക്കി മാറ്റുകയും ചെയ്ത ആരുമറിയാത്ത ആ കഥയിലെ മനുഷ്യനന്മയുടെ പേരാണ് ഇ. ശ്രീധരൻ. -3-
മാതൃഭൂമിയിലെ പരസ്യ നിരക്ക് കേരളമൊട്ടാകെ Rs 2000 / Sq cm.
Full Page പരസ്യം . ഇന്ന് മാതൃഭൂമിയിൽ മൊത്തം നൽകിയിരിക്കുന്നത് 2 ഫുൾ പേജ് (1 കളർ ) + 2 Quarter Page +(20 X33 )ഒരു Half Page അടുത്ത് (കളർ ) എന്നിങ്ങിനെ ... മൊത്തം
150 cmX52 cm X 2000 = Rs: 156,00,000(ഒരു കോടി56ലക്ഷം രൂപ) -1-
ഇത് ഒരു ദിവസത്തെ ഒരു പത്രത്തിന്റെ മാത്രം പരസ്യ ചിലവ്. മറ്റുപത്രങ്ങൾകൂടി കണക്കിലെടുത്താൽ ദിവസവും 20-25കോടി രൂപയുടെദുർവ്യയം. കഴിഞ്ഞ ഒരുമാസമായി കൊട്ടിഘോഷിക്കുന്ന പ്രത്യക്ഷത്തിൽ ഇല്ലാത്ത വികസനകുതിപ്പിന്റെ "ഇനിയും മുന്നോട്ട് "പരസ്യ ചെലവാണ്. -2-
ഇതിനകം ഇതിനു മാത്രമായി 750 കോടി രൂപയോളം ചെലവ് വന്നിട്ടുണ്ടാകും ഖജനാവിന് .
ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് വെച്ച് നൽകുന്നതിന് വകയിരുത്തിയ തുക, ഇതിലും കുറവായിരിക്കും. -3-