"കുട്ടിക്കളി മൂത്ത് മൂത്ത് കലമുടച്ചപ്പോള്‍
കുട്ടകത്തിലടച്ചിട്ടു കുറൂരമ്മ..."
"അരിമാവില്‍ ചന്ദനമിട്ടു,
പുല്‍പ്പായില്‍ ചാണകമിട്ടു,
പലകപ്പുറത്തോ കരിയുമിട്ട...."
"ദേവകീ നന്ദന: സൃഷ്ടാ
ക്ഷിതീശ: പാപനാശന:"
എന്ന അവസാന ഭാഗം ചൊല്ലിയപ്പോള്‍ കണ്ണൻ്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ വീണുവത്രേ കുറൂരമ്മയുടെ മുഖത്ത്!