ചാലൂക്യ വംശം നിർമ്മിച്ച ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊദേര സൂര്യ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ അറിയാം.
ബിസി 1026-27 കാലയളവിൽ പുഷ്പാവതി നദിയുടെ തീരത്ത് ചാലൂക്യ രാജാക്കന്മാർ പണികഴിപ്പിച്ച ഈ ക്ഷേത്രം നിർമ്മിതികളുടെ മഹാത്ഭുതം ആണ്. 2
സൂര്യ ദേവന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ഈക്ഷേത്രം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് ഇപ്പോൾ സംരക്ഷിച്ച് വരുന്നത്.യുനെസ്കോയുടെലോക പൈതൃക സ്മാരക പട്ടികയിലെ ക്ഷേത്രം കൂടിയാണിത്.ബിസി 1024-25 കാലത്ത് ഭീമയുടെ സാമ്രാജ്യം ഗസ്നിയിലെ മഹ്മൂദ് ആക്രമിച്ചിരുന്നു.20000 സൈനികർ വന്നെങ്കിലും 2
അവർക്കൊന്നും തന്നെ മുന്നേറാൻ സാധിച്ചില്ല. ചരിത്രകാരനായിരുന്ന എ കെ മജുംദാർ പറയുന്നതനുസരിച്ച് ഈ വിജയത്തിന്റെ ഓർമ്മയ്ക്കായാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.സൂര്യ കുണ്ഡ്, സഭാ കുണ്ഡ്, ഗുഢാ കുണ്ഡ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി കാണപ്പെടുന്ന ക്ഷേത്രത്തിന്റെ ചുമരുകളിൽ ദേവന്മാർ,പൂക്കൾ3
മൃഗങ്ങൾ, പക്ഷികൾ എന്നിവയെല്ലാം അതിമനോഹരമായി കൊത്തിവെച്ചിരിക്കുന്നത് കാണാൻ സാധിക്കും. ഏറ്റവുമധികം കൊത്തുപണികൾ കാണാൻ സാധിക്കുന്നത് ക്ഷേത്രത്തിന്റെ പുറംഭാഗമായ ഗുഢാ കുണ്ഡിൽ ആണ്.
രാവും പകലും ഒരുപോലെയുള്ള ദിവസങ്ങളിൽ സൂര്യന്റെ കിരണങ്ങൾ ശ്രീകോവിലിനുള്ളിൽ ആദ്യമെത്തുന്ന 4
രീതിയിലാണ് ക്ഷേത്രനിർമ്മാണം.
ക്ഷേത്രത്തിന്റെ പ്രത്യേക ആകർഷകമായ സഭാ മണ്ഡപിനെ പരിചയപ്പെടാം. 52 തൂണുകളിൽ താങ്ങിനിർത്തിയിരിക്കുന്ന രീതിയിലാണ് ഈ മണ്ഡപത്തെ കാണാൻ സാധിക്കുക. രാമായണം, മഹാഭാരതം, ശ്രീകൃഷ്ണന്റെ ജീവിതം എന്നീ ഇതിഹാസകഥകളിലെ പ്രധാനസംഭവങ്ങൾ ഈ ചുമരുകളിൽ കൊത്തുപണികളാൽ വിസ്മയം 5
തീർത്തിരിക്കുന്നത് കാണാം.
രാമ കുണ്ഡ്, സൂര്യ കുണ്ഡ് എന്നീ പേരുകളിൽ അറിയപ്പെടുന്ന കുളമാണ് മറ്റൊരു ആകർഷണം. പണ്ടുകാലത്ത് ജലസംഭരണിയായി കണക്കാക്കിയിരുന്നു. കുളത്തിലേക്ക് ഇറങ്ങാൻ 108 പടികളാണുള്ളത്.
എല്ലാവർഷവും 3 ദിവസമായി നടത്തി വരുന്ന മൊദേര ഡാൻസ് ഫെസ്റ്റിവൽ അഥവാ ഉത്തരാർത്ഥ 6
മഹോത്സവ് ആണ് മറ്റൊരു പ്രത്യേകത.
ജനുവരിയിലെ മൂന്നാം ആഴ്ചയിലെ ഉത്തരായന മഹോത്സവത്തിന്റെ തുടർച്ചയായി ആഘോഷിച്ചുവരുന്നതാണ് ഇത്. ക്ഷേത്രത്തിന്റെ ചരിത്രവും സംസ്കാരവും നിലനിർത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ആഘോഷം നടത്തുന്നത്.7
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു ദിവസം അതിരാവിലെ 1:30 മണിക്ക് ക്ഷേത്രത്തിനു പടിഞ്ഞാറ് വശത്തുള്ള തെക്കേ നമ്പിമഠത്തോടു ചേർന്നിരിക്കുന്ന ഗോശാലയിലെ ഗോക്കളെ കുളിപ്പിച്ചു വൃത്തിയാക്കി പഞ്ചഗവ്യം തയാറാക്കുന്നതിന് 1
ആവശ്യമായിട്ടുള്ള ഗോമൂത്രവും ചാണകവും ശേഖരിച്ചു വെച്ചതിനു ശേഷം കറവ ആരംഭിക്കുന്നു.
2:45 ആകുമ്പോൾ മേളക്കാർ വാദ്യഘോഷങ്ങളോടെ ശംഖുനാദം മുഴക്കി പള്ളിയുണർത്തും. അനന്തരം കുറുപ്പ് ക്ഷേത്രത്തിനുള്ളിലേക്ക് കയറുകയും ആ മുറയിലുള്ള കീഴ്ശാന്തി പത്മനാഭ സ്വാമിയുടെ നടയിലെ വിളക്കുകൾ എല്ലാം 2
തെളിയിക്കുകയും ചെയ്യും. ശേഷം തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമിയുടെയും തെക്കേടം നരസിംഹ സ്വമിയുടെയും മുറയിലുള്ള കീഴ്ശാന്തിമാർ കുറുപ്പിന്റെ കയ്യിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി നട തുറന്നു നിർമ്മാല്യ ദർശനത്തിനും അഭിഷേകത്തിനും വേണ്ടിയുള്ള ഒരുക്കങ്ങൾ ചെയ്യും. 3
കോവിഡ് ലോകത്തെ ആകെ ഗ്രസിച്ചപ്പോള്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഭാരതം ചുടലപ്പറമ്പാകും എന്ന് കരുതി കാത്തുകെട്ടിയിരുന്ന കഴുകരുണ്ട്....
നമ്മളെ സ്നേഹിച്ചിരുന്നവര്‍ പോലും അങ്ങനെ ഭയന്നിരുന്നു....
ഭാരതത്തിന് സ്വന്തമായി വാക്സിന് നിര്‍മ്മിക്കാനാകും എന്നാരും വിശ്വസിച്ചിരുന്നില്ല....
പക്ഷേ ലോകത്തെ ഞെട്ടിച്ച്.... വെസ്റ്റേണ്‍ വേള്‍ഡിനെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ദരാക്കി ഭാരതം മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ മാസങ്ങള്‍ക്കകം ജനങ്ങളിലെത്തിച്ചു....
അതിന്റെ നിര്‍മ്മാണത്തിന്റെ ഓരോ പോയിന്റിലും കുത്തിത്തിരുപ്പും പരിഹാസവുമായ് വന്ന യെച്ചൂരിയും പപ്പുവും തുടങ്ങി
സര്‍വരേയും നാണിപ്പിച്ച് വാക്സിന് സൗജന്യമായി നമ്മളിലേക്കെത്തി....
ചെറിയൊരു കഥയോ ചെറിയൊരു സംഭവമോ അല്ല....ഈ രാഷ്ട്രത്തിന്റെ പോരാട്ടത്തിന്റെയും സര്‍വൈവലിന്റെയും വിജയത്തിന്റെയും കഥയാണ്....
കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെയും, നേതാക്കന്മാരുടെ ഭാര്യമാരുടെയും, കമ്മ്യൂണിസ്റ്റ് അടിമകളായ അമൈരശിരസ്ക്കൻമാരുടേയുമൊക്ക ഗവേഷണ പ്രബന്ധങ്ങൾ വെറും തമാശ ആണെന്ന് എല്ലാവർക്കും അറിയാം.
പാർട്ടി കൊടുക്കുന്ന എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി മുട്ടിലിഴയുന്ന അധ്യാപക സംഘടന നേതാവ് ആയിരിക്കും 1
ഇവരുടെയൊക്കെ ഗൈഡും മറ്റും.
ഏറ്റവും വലിയ കോമഡി എന്നത് ഇവരുടെയൊക്കെ ഗവേഷണ വിഷയമാണ്. 'കേരളത്തിലെ കയർ തൊഴിലാളികളുടെ വർഗ സമരത്തെ കുറിച്ച് പഠനം 1859 - 1980' എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ആളാണ് ഇവരുടെ സാമ്പത്തീക ശാസ്ത്രജ്ഞൻ 🤣🤣.
കേരളത്തിന്റെ സാമ്പത്തീക രംഗം കുത്തുപാള ആക്കിയ 2
മഹാനെ ആദ്യം തിരിച്ചറിഞ്ഞത് കെ ഭൂതൻ തന്നെയാണ്. അതാണ് ഗീത ഗോപിനാഥിനെ ഉപദേശക ആക്കിയതും, സ്വയം പ്രഖ്യാപിത സാമ്പത്തീക ശാസ്ത്രഞ്ജനെ പിന്നെ MLA പോലും ആക്കാതിരുന്നതും.
പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന യുവജന കമ്മീഷൻ നേതാവും പാർട്ടിയുടെ സ്വന്തം കുലസ്ത്രീയുമായ ഇപ്പോഴത്തെ വിവാദ നായിക 3
ഹിന്ദുക്കളിലെ ചില വിഭാഗങ്ങളിൽ മുതിർന്നവർ മരിച്ചാൽ മരിച്ചയാളുടെ പേരും ജനന-മരണവിവരങ്ങളും രേഖപ്പെടുത്തി വീട്ടിൽ സൂക്ഷിക്കുന്ന പലകയാണ് പാദപ്പലക. നമ്മുടെ അച്ഛനോ അമ്മയോ മരിച്ചാൽ മരിച്ച ദിവസം (നാൾ) കടലാസിലോ ഡയറിയിലോ എഴുതി സൂക്ഷിക്കുന്ന പതിവൊന്നും 1
പണ്ടുണ്ടായിരുന്നില്ല. ആണ്ടുശ്രാദ്ധങ്ങൾ കൃത്യമായി ഓർത്ത് ചെയ്യാൻ ഈ പലക സഹായകമായിരുന്നു. ഇന്നും വിശ്വകർമ്മജർ ഉൾപ്പെടെ അപൂർവ്വം ചില സമുദായങ്ങൾക്കിടയിൽ ഈ സമ്പ്രദായം നിലനിൽക്കുന്നു.
അരിയും പൂവുമിട്ട് കഴിഞ്ഞാൽ തയ്യാറാക്കിവച്ച പാദപ്പലകയുടെ പേരും വിവരവും കൊത്താത്ത മറുവശത്ത് കളഭം പുരട്ടിയ പാദമുദ്ര പതിപ്പിക്കും. രണ്ടു ആൺമക്കൾ ഉണ്ടെങ്കിൽ ഒരാൾ പാദങ്ങൾ ചേർത്തു പിടിക്കും. മറ്റേയാൾ വെള്ളം ചേർത്ത് ചാലിച്ച കളഭം/ചന്ദനം പാദത്തിൽ പുരട്ടിയിട്ട് പലക അമർത്തിപ്പിടിച്ച ശേഷം 3
എന്തിനാണ് കീഴക്കാവിൽ ഗുരുതി കഴിഞ്ഞാൽ ഭക്തർ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിൽക്കരുത് എന്നു പറയുന്നത്?
ചോറ്റാനിക്കരഅമ്മയുടെ ക്ഷേത്രത്തിന്റെ രാത്രി യാമങ്ങൾ അത് ദേവന്മാർക്കു വേണ്ടി ഉള്ള സമയം ആണ്. ചോറ്റാനിക്കര ജേഷ്ഠത്തി മേൽക്കാവിൽ നട ഭഗവതിയും അനിയത്തി ഭദ്രകാളിയുടെ 12 പാത്രം വലിയ ഗുരുതി 1
കാണാൻ കീഴക്കാവിൽ സേവക പുത്രനായ ശാസ്താവിനോപ്പം രാത്രി യാമങ്ങൾ കീഴക്കാവിൽ തങ്ങുന്നു. പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി സഹോദരിമാർ പരസ്പ്പരം യാത്ര പറഞ്ഞു അനിയത്തി ഭദ്രകാളിയോട് യാത്ര ചോദിച്ചു ശാസ്താവ് മുൻപേ നടന്നു മേൽക്കാവിൽ ഭഗവതിക്കു വഴിയൊരുക്കുന്നു. ശേഷം മേൽക്കാവിൽ ഭഗവതിയെ നടയിൽ 2
ഇരുത്തി ശാസ്താവ് ദേവിയുടെ അനുവാദത്തോടെ പുറമേയുള്ള സ്വന്തം നടയിൽ വന്നിരിക്കുന്നു എന്നാണ് വിശ്വാസം..
ദേവന്മാർക്ക് പൂജ ചെയ്യാനുള്ള അവസരമാണ് ചോറ്റാനിക്കരയുടെ രാത്രി യാമങ്ങൾ. ഈ അവസരത്തിൽ മേൽക്കാവിൽ നടയിൽ ശിവ ശക്തി നടനം നടക്കുന്നു. അസമയത്തു വഴി തെറ്റി മേൽക്കാവിൽ നടയിൽ ഗോപുരത്തിൽ 3
തേക്ക്...
ആട് ....
മാഞ്ചിയം....
ജാപ്പനീസ് കിടക്ക....
എയ്ഡ്സ് നു മരുന്ന്
കുടവയർ കുറക്കാൻ ലവണ തൈലം....
നെറ്റ് വർക്ക് മാർക്കറ്റിംഗ് ....
മണി ചെയിൻ
സോളാർ തട്ടിപ്പ്...
പരീക്ഷാ തട്ടിപ്പ്...
പീ .എച്ച് .ഡീ....
ഹണി ട്രാപ്പ്.....
PIN നമ്പർ തട്ടിപ്പ്...
റൈസ് പുള്ളർ...
1
നാഗമാണിക്യം...
ഇരുതലമൂരി....
വെള്ളിമൂങ്ങ...
ശ്രീകൃഷ്ണന്റെ വെണ്ണക്കുടം....
തിരുകേശം....
മോശയുടെ അംശവടി....
യൂദായുടെ വെള്ളിക്കാശ്....
ഷുഗർ പൂർണ്ണമായും മാറ്റൽ...
മദ്യപാനം പൂർണ്ണമായും രോഗി അറിയാതെ മാറ്റൽ...
അങ്ങനെ ,
അങ്ങനെ എന്തെല്ലാം..........
2
ഒന്നൊഴിയാതെ ഇതിലെല്ലാം വീണു പറ്റിക്കപ്പെടാൻ ലോകമാതൃക ആയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിദ്യാസമ്പന്നർക്കും ഉന്നതർക്കും പ്രമുഖർക്കും ഇപ്പോഴും ഒരു ക്ഷാമവും ഇല്ല.