Dr. A P.J അബ്ദുൽ കലാം ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥിയായാണ്, ഇന്ത്യൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചു ജയിച്ചത്!!! B. J P. സ്ഥാനാർഥി ആയതു കൊണ്ടു മാത്രം കേരള നിയമ സഭയിൽ നിന്നു ഒരു വോട്ടു പോലും ഭാരതത്തിന്റെ ആ മിസൈൽ മാന് ലഭിച്ചില്ല
അതെ കേരളത്തിൽ ആണ് മെട്രോ മാൻ ശ്രീ. ഈ ശ്രീധരൻ, മുൻ D.G P. ശ്രീ. T P. സെൻകുമാർ, മുൻ വിജിലൻസ് ഡയറക്ടർ dr. ജേക്കബ് തോമസ്, I S R O മുൻ ചെയർ മാൻ Dr G. മാധവൻ നായർ, സ്തുത്യർഹമായ സിവിൽ സർവീസ് സേവനത്തിനു ശേഷം,
ഇപ്പോൾ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന ശ്രീ. C. V . ആനന്ദ ബോസ് തുടങ്ങിയ,ലിസ്റ്റ്അവസാനിക്കുന്നില്ല, മുൻ P S C ചെയർമാൻ, Dr. K. S. രാധാകൃഷ്ണൻ,. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ. G. രാമൻ നായർ, മുൻ വനിതാ കമ്മീഷൻ അംഗം Dr. പ്രമീളാ ദേവി, പട്ടിക നീണ്ടു നീണ്ടു പോകുന്നു.
ധൈഷണികരംഗത്ത്ആദ്വിതീയരായ, വെറും ബുദ്ധിജീവി ജാടയ്ക്ക് (മഹാഭാരതം മാർക്സിയൻ രീതിയിൽ വിശകലനം ചെയ്യുന്ന dr. മൂത്തേടം,നോവലിസ്റ്റ് N. S. കേശവൻ)മെനക്കേടാത്ത യഥാർത്ഥ ജിനിയസുകൾ!ഇവരാരും ബ്രാക്കറ്റിൽ ഉള്ളവരെ പ്പോലെ മാർക്സിസ്റ്റ് പാർടി വെള്ളവും വളവും കൊടുത്തു ബുദ്ധി ജീവികൾ ആയവരല്ല!!
മറിച്ചു സ്വന്തം ധിഷണ തെളിയിച്ചു, സ്ഥാനങ്ങൾ അവരെ മാടി വിളിക്കപ്പെട്ടവരാണ്!!! ' മേലിൽ പറഞ്ഞ ആർക്കും ഒരു M. L. A യോ മന്ത്രിയോ ആകാൻ, കേരളത്തിൽ U. D. F. ഇലോ L D. F. ഇലോ ചേർന്നാൽ മതി. പക്ഷെ ഇവരെല്ലാം
തെരഞ്ഞെടുത്തത് B. J P യാണ്!!! എന്തു കൊണ്ടു?വിവിധ മതങ്ങളിൽ ഉൾപ്പെട്ട (ഈ പ്രസ്താവന യഥാർത്ഥത്തിൽ അവരെ അപമാനിക്കൽ ആണ് ) ഈ മഹത്തുക്കൾ എന്തു കൊണ്ടു താരതമ്യേന ദുർബലമായ B. J. P.തെരെഞ്ഞെടുത്തു
' ഉത്തരം ലളിതവും സുതാര്യവും ആണ്! അവരുടെ ലക്ഷ്യം M. L A യോ, മന്ത്രിയോ ആകുകയല്ല!! വർഗീയത ഇരു മുന്നണികളും, ആരോപിക്കുമ്പോഴും, അതു വെറും രാഷ്ട്രീയം മാത്രമാണെന്നും, സത്യം B. J. P. വർഗീയതയ്ക്ക് എതിരാണെന്നും
അവർ മനസ്സിലാക്കി!!! അഴിമതി രഹിതമായ, ഭാരതത്തിന്റെ ഉന്നമനം മാത്രം ലക്ഷ്യമായ, അതിനു വ്യക്തമായ പ്രവർത്തന പദ്ധതി ഉള്ള പ്രസ്ഥാനം എന്നവർ തിരിച്ചറിഞ്ഞു!!! അതിനെതിരെ ആരൊക്കെ എന്തൊക്കെ ലഹളകൾ ഉണ്ടാക്കിയാലും, ഉറച്ച കാൽവെയ്പ്പുകളോടെ മുന്നോട്ടു തന്നെ നീങ്ങാൻ നട്ടെല്ലിന്
ഉറപ്പുള്ള പ്രസ്ഥാനം അവർ തിരിച്ചറിഞ്ഞു!! അതു മാത്രം ആണ് സത്യം!!! ( ജയകുമാർ )
• • •
Missing some Tweet in this thread? You can try to
force a refresh
തമിഴ്നാട്ടിലെ തിരുവള്ളൂരിൽ രാജഗോപാല ഭാഗവതരുടെ മകനായി പിറന്ന രാജഗോപാല കുലശേഖരൻ അഥവാ R. K. ശേഖർ ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ വെച്ച് കസ്‌തൂരിയെ വിവാഹം കഴിക്കുന്നു. ആ വിവാഹ ബന്ധത്തിൽ അവർക്കു പിറന്ന നാലുമക്കളാണ് റെയ്‌ഹാന, റഹ്‌മാൻ, ഫാത്തിമ, ഇഷ്രത്
അതിൽ റഹ്‌മാൻ എന്ന മകന്റെ പഴയപേര് മാത്രം നമ്മൾക്കറിയാം ബാക്കിആരുടേയും പഴയ പേരുകൾ നമ്മൾക്കറിയില്ല.
ദിലീപ് റഹ്‌മാൻ ആവുന്നത് നിരീശ്വരവാദിയായിരുന്ന അച്ഛന്റെ മരണത്തോടെയാണ്.അമ്മക്ക് വന്ന ഒരു അസുഖം മാനസികമായി തളർത്തിയ ആ കുടുംബത്തിന് അന്ന് വിളിച്ചു ആശ്വസിക്കാൻ ഒരു ദൈവം ഉണ്ടായിരുന്നില്ല
പകരം അന്ന് അവരെ ആശ്വസിപ്പിച്ച ഒരു സൂഫിയുടെ പ്രാർത്ഥന കൊണ്ടാണ് അമ്മയുടെ അസുഖം മാറിയത് എന്ന ധാരണയിൽ മുസ്ലിം മതം സ്വീകരിച്ചു. മതം മാറിയതിന്റെ പേരിൽപഴയഹിന്ദുസുഹൃത്തുക്കൾ ആരും ശത്രുക്കളായില്ല എന്ന് മാത്രമല്ല അവർക്കു കഴിയുന്ന സഹായങ്ങൾഅവർചെയ്തുകൊണ്ടേ ഇരുന്നു. റഹ്‌മാന്റെ വളർച്ചയിൽ വലിയ
ദൃശ്യം 3
ജോർജ്ജ് കുട്ടി ഡി.വൈ.എഫ്.ഐ മെംബർഷിപ് എടുക്കുന്നു; അങ്ങനെ പിൻവാതിൽ നിയമനം കിട്ടി പോലീസിൽ ജോയിൻ ചെയ്യുന്നു. ഭാര്യ റാണിക്ക് മലയാളം പ്രഫസ്സറായി സംസ്കൃത സർവ്വകലാശാലയിൽ ജോലിയും ലഭിക്കുന്നു.പ്രമാദമായ വരുൺ കൊലക്കേസ് ജോർജ്ജ് കുട്ടി അന്വേഷിക്കുന്നു. ജോലി നഷ്ടപ്പെട്ട സഹദേവൻ
കോൺഗ്രസ്സ് ടിക്കറ്റിൽ ജയിച്ച് പഞ്ചായത്ത് മെംബറാകുന്നു. സഹദേവൻ ജോർജ്ജ് കുട്ടിക്കെതിരെ പ്രക്ഷോഭമാരംഭിക്കുന്നു. ഗീതാ പ്രഭാകർ ബിജെപിയിൽ ചേർന്ന് അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയയി മത്സരിക്കും എന്ന് അറിയിക്കുന്നു. ഗീതയുടെ ഫേസ്ബുക്കിൽ കമ്മി സൈബർ ആക്രമണം. ഗീതയും സഹദേവനും തമ്മിലുള്ള
അവിഹിതം കണ്ട വരുണിനെ സഹദേവന്റെ സഹായത്തോടെ ഗീത കൊന്നതാണ് എന്ന് നുണയിടം പ്രസ്താവിക്കുന്നു.
വരുണിന്റെ ശരീരത്തിൽ വസ്ത്രങ്ങളില്ലായിരുന്നു എന്ന കണ്ടെത്തലിൽ നിന്നും ജോർജ്ജ്കുട്ടി സഹദേവനെതിരെ തന്ത്രങ്ങൾ ഒരുക്കുന്നു. സഹദേവന്റെ പാർടി ഓഫീസിൽ നിന്നും വരുണിന്റെ വസ്ത്രങ്ങൾ കണ്ടെടുക്കുന്നു.