Frustration.....Frustration everywhere🤣

പാവങ്ങൾ. എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു. ജാമിയയിൽ തുടങ്ങി അലിഗഡ്, JNU വഴി ഇന്ത്യയിലെമ്പാടും വിദ്യാർത്ഥികൾ ക്യാമ്പസ് വിട്ട് കേന്ദ്ര സർക്കാരിനെതിരെ തെരുവിൽ ഇറങ്ങുന്നു. മറുവശത്ത് ദളിതരെയും, മത ന്യൂനപക്ഷ വിഭാഗങ്ങളെയും കൂടി ഇറക്കുന്നു.
കർഷകരെ കൊണ്ട് ഇന്ത്യയുടെ സാമ്പത്തീക തലസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

അതോടെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കലാപം തുടങ്ങുന്നു, അത് ചെറുനഗരങ്ങളിലേക്കും അവിടെനിന്ന് വൻനഗരങ്ങളിലേക്കും വ്യാപിക്കുന്നു. ചുവപ്പു സേന കാൺപൂരിൽ നിന്ന് ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തുന്നു.
അതോടെ മോദിയും അമിത്ഷായും രാജ്യം വിട്ട് ഓടിപ്പോകുന്നു.

കേരള രാജ്യവും തെക്കൻ കർണാടകവും സുഡാപ്പികൾക്ക് കൊടുത്തിട്ട് ബാക്കി യെച്ചൂരി അങ്കിൾ ഭരിക്കുന്നു. ആനത്തലവട്ടം സഖാവ് രാഷ്‌ട്രപതി ആകുന്നു. കേരളത്തിൽ സുഡാപ്പി ശരിയത്ത് ഭരണം.
ബാക്കിയുള്ളിടത്ത് പഴയ USSR മോഡൽ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണം. ആഹാ എത്ര മനോഹരമായ സ്വപ്നം അല്ലേ. പക്ഷെ ഇതാണ് പദ്ധതി🤣

പക്ഷെ രണ്ടാമത്തെ വെള്ളിയാഴ്ച കഴിഞ്ഞതോടെ ഇവരുടെ എല്ലാ പ്രതീക്ഷകളും തീർന്നു. അതിന്റെ നിരാശയാണ് ഇന്നലെ കണ്ണൂര് കണ്ടത്. കലാപം നടത്താൻ ആളില്ല.
പ്രാർത്ഥന കഴിയുമ്പോൾ വിശ്വാസികൾക്ക് കൂടുതൽ കാര്യങ്ങൾ പരമകാരുണ്യവാൻ മനസിലാക്കി കൊടുക്കുന്നു.

നിങ്ങൾക്ക് എവിടെയാണ് പിഴവ് പറ്റിയത് എന്നറിയാമോ? ഒന്നാമതായി ഇന്ത്യയുടെ സാമൂഹിക ഘടനയെക്കുറിച്ച് നിങ്ങൾക്ക് ഇപ്പോഴും ഒരു ചുക്കും അറിയില്ല.
ഈ കലാപത്തിന് നേതൃത്വം നൽകിയത് എല്ലാം കേരളത്തിൽ നിന്നുള്ള മതേതരന്മാരായിരുന്നു. കൂടെ മാധ്യമ സഖാക്കളും. പക്ഷെ കരുതിയത് പോലെ തുടങ്ങിവെച്ചാൽ ആളിക്കത്തും എന്ന നിഗമനം തെറ്റിപ്പോയി.

മതേതരത്വം പ്രസംഗിച്ചു തുടങ്ങിയെങ്കിലും ഉള്ളിൽ ഒളിപ്പിച്ച ആ മതഭ്രാന്ത് അറിയാതെ പുറത്ത് വന്നുപോയി.
അതോടെ സംഭവം കൈവിട്ടുപോയി. 'മതേതര' കേരളത്തിന് കാര്യം ഇപ്പോഴും മനസിലായില്ല എങ്കിലും കേരളത്തിന് പുറത്തുളളവർക്ക് കാര്യം പിടികിട്ടി.

ഇനി ഒരു രഹസ്യം പറയാം. ഇവിടെയും നിങ്ങൾ കലാപത്തിന് ഇറങ്ങും മുമ്പ് തന്നെ തോറ്റിരുന്നു.
8.11.2016 ന് മുമ്പായിരുന്നു ഈ കലാപശ്രമമെങ്കിൽ നിങ്ങൾക്ക് വ്യാപക കലാപം നടത്താമായിരുന്നു. പക്ഷെ നോട്ട്നിരോധനം കാരണം ബോംബെറിയുന്നവനും, പെട്രോൾബോംബും വടിവാളുമായി പൊലീസിനെ അക്രമിക്കുന്നവനും കൂലികൊടുക്കാൻ പൈസയില്ലാതായി.നോട്ട് നിരോധനം വൻ 'പരാജയം' ആയിരുന്നു എന്ന് ഇപ്പോൾ മനസിലായില്ലേ 🤣
അതാണ് ഇക്കൂട്ടർ കേരളത്തിൽ നിന്നുള്ള മതേതരന്മാരെ ഇന്ത്യയിലെ പ്രമുഖ കലാലയങ്ങളിൽ വ്യക്തമായ അജണ്ടയോടെ കയറ്റിയത്. കോളേജ് വിദ്യാർത്ഥികൾ ആകുമ്പോൾ പണം കൊടുക്കേണ്ടല്ലോ. അതുതന്നെയുമല്ല കലാലയങ്ങളെ ആയുധപ്പുരകളാക്കാം. പൊലീസ് അവിടെ കയറില്ലല്ലോ.
പക്ഷെ അവിടെയും Bad Luck. കലാപം നേരിടാൻ പോലീസ് ക്യാമ്പസിൽ കയറി നിരങ്ങി. അതോടെ കലാപം നടന്ന കോളേജ് എല്ലാം പൂട്ടി. ഡൽഹിയിൽ തൈക്കിളവൻ ആകുന്നതുവരെ നമ്മുടെ നികുതിപ്പണം കൊണ്ട് ഓസിന് കോളേജ് ഹോസ്റ്റലുകളിൽ ഇരുന്ന് രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയിരുന്ന ആളുകൾക്ക് അത് ഗുമ്മൻ തിരിച്ചടി ആയി.
ബാങ്കിന് വേണ്ടി സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യൻ പാർലമെൻറിൽ രാജീവ് ഗാന്ധഡൽഹിയിൽ അല്ലാതെ ജീവിക്കാൻ കളസം കീറും. ബോംബെറിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ കിടന്നുറങ്ങാൻ സ്ഥലം വേണ്ടേ.

വിദ്യാർത്ഥികളെല്ലാം തെരുവിൽ ഇറങ്ങി എന്നൊക്കെ കേരളത്തിലെ മാധ്യമ മലരന്മാർ തള്ളിവിട്ടു.
യഥാർത്ഥത്തിൽ സംഭവിച്ചത് അവിടെയുള്ള ലോക്കൽ കോഴ്സുകളിൽ പഠിക്കുന്ന മലയാളി മതേതരന്മാർ മാത്രമാണ് തെരുവിൽ ഇറങ്ങിയത്. IIT കളിൽ ഒക്കെ പ്രാധാന്യം ബിടെക് കോഴ്‌സുകൾക്കാണ്. ഇന്ത്യയുടെ ഭാവി തലച്ചോറുകൾ അവിടെ ഇതൊന്നും അറിയാതെ സ്വന്തം ഭാവി നോക്കി പഠിക്കുകയായിരുന്നു എന്നതാണ് സത്യം.
ഏതാണ്ട് 800 യൂണിവേഴ്സിറ്റികളും 37000 ത്തിൽ അധികം കോളേജുകളും ഇന്ത്യയിലുള്ളപ്പോൾ ഒരു ജാമിയയും, അലിഗഡും, JNU വും മാത്രം ആകുമ്പോൾ ശരിക്കും എങ്ങനെ അത് കലാപം ആകും സഖാപ്പികളെ? ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർഥിപ്രസ്ഥാനത്തിന്റ ശക്തമായ ഇടപെടൽ ക്യാമ്പസുകളിൽ ഉണ്ട് എന്നത് മറക്കരുതായിരുന്നു.
ഉത്തർ പ്രദേശിലും ഡൽഹിയുടെ പ്രാന്ത പ്രദേശങ്ങളിലും കേരളത്തിലെ മാധ്യമ സഖാക്കളെ കൂടി ഉപയോഗിച്ച് പാവങ്ങളെ ഇളക്കി വിട്ടെങ്കിലും യോഗി സർക്കാർ അത് അടിച്ചമർത്തി. CCTV യും സോഷ്യൽ മീഡിയയും ഇവർക്ക് അവിടെയും പാരയായി.

ഇതിന്റെയൊക്കെ കടുത്ത നിരാശയിൽ എല്ലാം കൂടി നാട്ടിലേക്ക് പൊന്നു.
അപ്പോഴാണ് കണ്ണൂരിൽ ഒരു ചാൻസ് ഒത്തുവന്നത്. ആരിഫ് മുഹമ്മദ് ഖാൻ എന്ന ദേശസ്നേഹി 1986 മുതൽ തന്നെ മത തീവ്രവാദികളുടെ നോട്ടപുള്ളിയാണ്. മുസ്ലിം വോട്ട് ി സർക്കാർ നിയമം പാസ്സാക്കിയപ്പോൾ അന്ന് കോൺഗ്രസ് മന്ത്രി ആയിരുന്ന മുഹമ്മദ് ആരിഫ് ഖാൻ രാജിവെച്ച് പുറത്ത് പോന്നതാണ്.
ആ ആളെയാണ് ഈ കോമാളികൾ നാല് മുദ്രാവാക്യം വിളിച്ച് പേടിപ്പിക്കാൻ നോക്കുന്നത്.

മലയാളം മാധ്യമങ്ങൾ വലിയ വായിൽ പറയുന്നത് കേട്ടു, ചരിത്രകാരൻ ഇർഫാൻ ഹബീബ് ഗവർണർക്കെതിരേ കണ്ണൂരിൽ ആഞ്ഞടിച്ചു എന്നൊക്കെ. ഇന്ത്യ കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയാണ് ആ ചെറ്റ എന്ന് പറയുന്നതിൽ ഒരു ഖേദവുമില്ല.
അയോദ്ധ്യ വിഷയം ഒരു തുള്ളി ചോര ചിന്താതെ ഒത്തുതീർപ്പായതു മുതൽ അയാൾക്ക് ഭ്രാന്താണ്. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് കോടതിക്ക് പുറത്ത് അയോദ്ധ്യ കേസ് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഒത്തുതീർപ്പാക്കാൻ നോക്കിയപ്പോൾ ഒക്കെ ഇടംകോലിട്ടത് ഈ ദ്രോഹിയാണ്.
മലയാളിയായ ഇന്ത്യ കണ്ട ഏറ്റവുംമികച്ച ആർക്കിയോളജിസ്റ് കെ കെ മുഹമ്മദ് ഇയാളുടെ കമ്മ്യൂണിസ്റ്റ് ഭ്രാന്തിനെക്കുറിച്ചും അയോദ്ധ്യ ക്ഷേത്രത്തിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിന്റെ സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ഇയാളും കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളും വേട്ടയാടിയതും എല്ലാം വിവരിക്കുന്നുണ്ട്.
ഇവിടെ രസകരമായ കാര്യം ഈ നിയമത്തെ കുറിച്ച് സംവാദം നടത്താൻ കേരള ഗവർണർ കൂടിയായ മുഹമ്മദ് ആരിഫ് ഖാൻ എല്ലാ സുഡാപ്പികളെയും സഖാക്കളെയും ക്ഷണിച്ചു എങ്കിലും ഒരുത്തനും അങ്ങോട്ട് പോയില്ല. ഇന്നും ഗവർണ്ണർ അത് തന്നെയാണ് ആവർത്തിച്ചത്.
ശരിക്കും ജനാധിപത്യം പ്രസംഗിക്കുന്ന ഈ ഊളകൾക്ക് നോട്ടയ്ക്ക് കിട്ടുന്ന വോട്ട് പോലും ഇല്ല. അതും പോരാഞ്ഞിട്ട് സംവാദത്തിന് വിളിച്ചാൽ ഓടി ഒളിക്കും. കുറെ മുദ്രാവാക്യം വിളിക്കാനും അലമ്പുണ്ടാക്കാനും മാത്രം അറിയാം ഈ കോമാളികൾക്ക്.
വേറൊരു രസം ഇന്നലെ കണ്ണൂരും ബഹളം വെക്കാൻ എത്തിയത് ജാമിയയിലെയും, അലിഗഡിലെയും മലയാളി സഖാപ്പികൾ ആണെന്നതാണ്. സഖാപ്പികൾക്ക് ഇപ്പോൾ അങ്ങോട്ട് പോകാൻ പറ്റില്ല.

എന്തായാലും വിഷമം മനസിലായി. കലാപം തുടങ്ങുകയും ചെയ്തു ഇനി എങ്ങനെയെങ്കിലും അവസാനിപ്പിക്കണം.
കേന്ദ്ര സർക്കാരും ജനങ്ങളും മൈൻഡ് ചെയ്യുന്നില്ല.

അപ്പോൾ ഇനി എല്ലാവരും ഓരോ ഷോഡ മേടിച്ചു കുടിച്ചിട്ട് പിരിഞ്ഞു പോണം. കലാപം ഉണ്ടാക്കാൻ ഇമ്മാതിരി തയ്യാറെടുപ്പുകൾ ഒന്നും പോരെന്ന് മനസിലായില്ലേ........!
Better luck next time 🤣

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with ഗൗതമൻ

ഗൗതമൻ Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Purusho92480129

Jan 31
പഴക്കടയിലെത്തിയ ഒരാൾ ആപ്പിളിന്റെ വില ചോദിച്ചു. "200 രൂപ"യെന്നു കടക്കാരൻ പറഞ്ഞു. അയാൾ ആപ്പിൾ വാങ്ങിച്ചു പോകാനൊരുങ്ങുമ്പോൾ ഒരു വയോധിക അവിടെയെത്തി. ആപ്പിളിന്റെ വില ചോദിച്ചു.

കടക്കാരൻ പറഞ്ഞു "150 രൂപ"

കുറച്ച് ആപ്പിളുകൾ വാങ്ങി അവർ പോയി.
താൻ കബളിപ്പിക്കപെട്ടതിന്റെ ദേഷ്യത്തിൽ ആദ്യം വന്നയാൾ കടക്കാരനോടു തട്ടിക്കയറി.

കടക്കാരൻ പറഞ്ഞു: "ഞാൻ താങ്കളോടു വില കൂട്ടി വാങ്ങിയതല്ല, ആ സ്ത്രീക്ക് വില കുറച്ചു കൊടുത്തതാണ്. അവർ നാലു അനാഥകുട്ടികളെ വളർത്തുന്നുണ്ട്. .
പല തവണ ഞാൻ അവരെ സാമ്പത്തികമായി
സഹായിക്കാൻ ശ്രമിച്ചെങ്കിലും ആരുടെയും ഔദാര്യം സ്വകരിക്കില്ല എന്നതിനാൽ അവർ അതു നിരസിച്ചു. അവരുടെ സദ്കർമ്മത്തിൽ ഇങ്ങനെ പങ്കാളിയാകാം എന്നു ഞാൻ കരുതി. അത്രമാത്രം."
പരമാവധി വിലയേക്കാൾ അധികം വാങ്ങുന്നില്ല എന്നത് നിയമനീതി.
Read 6 tweets
Aug 14, 2021
പേര്: സഖാവ് സർദ്ദാർ ഗോപാലകൃഷ്ണൻ
സ്വദേശം: തൃപ്രയാർ
പാർട്ടി രക്തസാക്ഷി.
കാരണം : രാജ്യദ്രോഹം
രക്തസാക്ഷിത്വ വിപ്ലവ സമരം: ദേശീയപതാക വലിച്ചു താഴ്ത്തി കീറിയെറിഞ്ഞ് കരിങ്കൊടി ഉയർത്തി.
1950 ജനുവരി 26 : ആദ്യറിപ്പബ്ലിക് ദിനം കരിദിനമായി ആചരിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശ പ്രകാരം തൃശൂർ ജില്ലയിലെ നാട്ടികയിൽ സർദാർ ഗോപാലകൃഷ്ണൻ എന്ന സഖാവ് ദേശീയ പതാക വലിച്ചു കീറിയെറിഞ്ഞ് പകരം കരിങ്കൊടി ഉയർത്തിയത്.
ദേശീയപതാക കീറുന്നതിന് ഇടയിൽ പോലീസിന്റെ അടിയേറ്റ് സർദാർ ഗോപാലകൃഷ്ണൻ ചത്ത് പടമായി. 1963 വരെ ആഗസ്റ്റ് 15, ജനുവരി 26 എന്നീ ദിവസങ്ങൾ കരിദിനം ആചരിച്ചു.
ചൈന ഇന്ത്യ പിടിച്ചടക്കി ഭരണം ഏൽപ്പിക്കുമെന്നും ചെങ്കോട്ടയിൽ ചെങ്കൊടി ഉയരുമെന്നും സ്വപ്നം കണ്ടു.
Read 4 tweets
Aug 13, 2021
പാടത്ത് പണിയിലേർപ്പെട്ട വേലു അണ്ണനെ ചാനലുകാരൻ ഇന്റർവ്യൂ ചെയ്യുകയാണ്......

താങ്കൾക്ക് രണ്ടു കാളകളാണുള്ളത് അല്ലേ?
അതെ.

എന്തു ഭക്ഷണമാണാവയ്ക്ക് കൊടുക്കുന്നത്?
കറുത്തതിനോ അതോ വെളുത്തതിനോ?

ഉത്തരം കേട്ട് ഒന്ന് അമ്പരന്നുവെങ്കിലും സമചിത്തത വീണ്ടെടുത്ത്.....

വെളുത്തതിന്?
പച്ചപ്പുല്ല്
കറുത്തതിനോ?
അതിനും പച്ചപ്പുല്ല് തന്നെ.

ശരി. ഇതുങ്ങളെ എന്തു വെള്ളത്തിലാണ് കുളിപ്പിക്കാറ്?
കറുത്തതിനെയോ അതോ വെളുത്തതിനെയോ?

കറുത്തതിനെ?_
പച്ചവെള്ളത്തിൽ

അപ്പോൾ വെളുത്തതിനെയോ?
അതിനെയും പച്ചവെള്ളത്തിൽത്തന്നെ.

രാത്രിയിൽ ഇവയെവിടെയാണുറങ്ങുന്നത്?
വെളുത്തതോ അതോ കറുത്തതോ?
നല്ല നീരസത്തോടെ എങ്കിലും ഒരൽപ്പം ചിരി വരുത്തി.....

വെളുത്തതിനെ?
അതിനെ പുറകിലത്തെ തൊഴുത്തിൽ.

അപ്പോൾ കറുത്തതിനെയോ?
അതിനെയും അവിടെത്തന്നെ.

ഇതോടെ കൺട്രോൾ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകൻ :

താനെന്തൊരു ദുരന്തമാണെടോ? കറുത്തതിനോ വെളുത്തതിനോന്ന് ചോദിച്ച് താനെന്താ കളിക്കുകയാണോ?
Read 5 tweets
Jul 7, 2021
ക്യാപ്ഷനുകൾ തകർക്കുകയാണ്....

“മലയാളി പൊളിയാണ്....!!!!
ഏഴ് ദിവസം കൊണ്ട് 16 കോടി... !!!!
പക്ഷേ.... കേന്ദ്രസർക്കാർ ആറ് കോടി ജി എസ് ടി വാങ്ങി.... !!!
മോദിയുടെ ഇരട്ടത്താപ്പ് ... !!!
തുടർന്ന് സുഡാപ്പികളെയും തീവ്രവാദികളെയും സുഖിപ്പിക്കാൻ മേമ്പൊടിയായി കുറച്ച് സംഘപരിവാർ വിമർശനങ്ങൾ....”
എം.വി.രാഘവൻ എന്ന സമുന്നത നേതാവിൻ്റെ വിസർജ്യത്തിൻ്റെ ഗുണംപോലും കിട്ടിയിട്ടില്ലാത്ത നികേഷ്കുമാറിൻ്റെ ചാനലിൽ വന്ന വാർത്തയാണിത്.
രാഷ്ട്രീയ ഭേദമന്യേ സർവ്വസത് ജനങ്ങളും സർവ്വാത്മനാ പങ്കെടുത്ത് വിജയിപ്പിച്ച ഒരു ഉദ്യമം.... വളരെ കൗശലമായി രാഷ്ട്രീയ വൈരത്തിന് ഉപയോഗപ്പെടുത്തിയിരിക്കുന്നു..
പ്രിയ സുഹൃത്ത് നികേഷ......
താങ്കൾക്ക് ഇപ്പോൾ ഇവിടെ വാർത്തയായ ഈ ഒരു കേസ് മാത്രമേ ഒരു പക്ഷേ അറിയുള്ളായിരിക്കും.... നാഡീകോശങ്ങളുടെയും മോട്ടോർ ന്യൂറോണുകളുടെയും നഷ്ടം മൂലം പേശി ക്ഷയിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗമുള്ള കുട്ടികൾ ഇനിയും ഈ മഹാരാജ്യത്ത് ചികിൽസക്കായി കേഴുന്നുണ്ട്.
Read 16 tweets
Jul 6, 2021
തമിഴ്‌ കവിത

ബഷീറിന് ആയിരം ജോലികളറിയാം
ഇളങ്കോ കൃഷ്ണൻ

മൊഴിമാറ്റം: എ കെ റിയാസ്‌ മുഹമ്മദ്‌

വൈക്കം മുഹമ്മദ് ബഷീര്‍
മലയാളത്തിന്റെ സൂഫി
അദ്ദേഹത്തിന് ആയിരം ജോലികളറിയാമത്രെ!
കുരങ്ങിന്റെ പേന്‍ നോക്കലായിരുന്നു
അദ്ദേഹത്തിന്റെ ആദ്യ ജോലി
ഭ്രാന്തു പിടിച്ച വലിയൊരു ആള്‍കുരങ്ങ്.
ചുമട്ടു കഴുതയെ മലകയറ്റലായിരുന്നു
മറ്റൊരു ജോലി
ബഷീര്‍ കഴുതയെ മലകയറ്റുന്ന ചിത്രം
കുരിശു ചുമക്കുന്ന ദേവകുമാരന് തുല്യമാണ്.
കുട്ടിച്ചാത്തന്‍മാരെ പിടിച്ചു കെട്ടലായിരുന്നു
വേറൊരുജോലി
ബഷീറൊരു കുട്ടിച്ചാത്തനെ പിടിച്ചു
മറ്റൊന്നിനെ തുരത്തിക്കൊണ്ടോടുമ്പോള്‍
ആദ്യംപിടിച്ച ചാത്തന്‍ ഓടിപ്പോകും.
നാലാമത്തെ ജോലി അല്പം കവിത്വമുള്ളത്
യക്ഷികളുമായി ശൃംഗരിച്ച് അവരെ
അരങ്ങിലേക്ക് കൂട്ടികൊണ്ട് വരിക.
ഇങ്ങനെ ബഷീര്‍,
തന്റെ ആയിരാമത്തെ ജോലിയില്‍ വ്യാപൃതനായി
നെടുവീര്‍പ്പിട്ടുകൊണ്ടിരിക്കുമ്പോള്‍
അല്ലാഹു അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
മോനേ ബഷീറേ!
എന്നെയറിയില്ലേ?
Read 4 tweets
Jul 6, 2021
മുണ്ട് മുറുക്കി ഉടുക്കുന്ന കേരളം!

കിറ്റ് വാങ്ങി ജീവിച്ച് പഠിച്ച ഒരു സമൂഹം ഭിക്ഷകരുടെ അവസ്ഥയിലാണെന്ന് പറഞ്ഞാൽ തെറ്റാവില്ല!

ചില കണക്കുകൾ

തമിഴ്നാട് 28000 കോടിയുടെ പുതിയ ബിസിനെസ്സ് സംരംഭങ്ങൾ ഒപ്പ് വെച്ചു.
സ്മാർട്ട് ഫോൺ ഇലക്ട്രിക്ക് വെഹിക്കിൾ തുടങ്ങിയ മേഖലയിൽ ആണ് നിക്ഷേപം വരുന്നത്.
Tata ഉൾപ്പടെ ഉള്ള വൻകിട കമ്പനികൾ ആണ് രംഗത്ത്. പ്രത്യക്ഷത്തിൽ തന്നെ 70000 തൊഴിൽ സൃഷ്ടിക്കപ്പെടും എന്നാണ് കണക്കുകകൾ പറയുന്നത്. Indirect ബിസിനസ്, തൊഴിൽ അവസരങ്ങൾ വേറെയും. 2021ലെ മാത്രം കാര്യമാണ് പറയുന്നത്.അതിന് മുന്നിൽ ഉള്ളതൊക്കെ നമ്മുക്ക് മറന്നേക്കാം.......
ചെന്നൈയിലും കോയമ്പത്തൂരും പോയി പണി എടുക്കുന്ന മലയാളികൾ അവിടെ വാർക്ക പണിക്ക് അല്ല, മറിച്ച് വൻകിട കമ്പനികളിൽ ആണെന്ന് അറിയുന്നത് കൊണ്ട് അതിൻ്റെ കണക്കുകൾ പറയേണ്ടുന്ന കാര്യം തന്നെ ഇല്ല.

കർണാടക

82,015 കോടിയുടെ നിക്ഷേപ പദ്ധതികൾ ആണ് ജനുവരിയിൽ കർണാടക ഒപ്പ് വെച്ചത്.
Read 10 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(