ഗോരക്ഷയ്ക്ക് വേണ്ടി പാർലമെന്റിന്റെ മുന്നിൽ സമരം ചെയ്ത 400 സന്യാസിമാരെ ശ്രീമതി ഇന്ദിരാ ഗാന്ധി വെടി വച്ച് കൊന്നു. 1966-ലാണ് സംഭവം. ഇന്ത്യയെന്നത് പശു സംരക്ഷകരുടെ നാടാണ്. ക്യൂബയിൽ പശുവിനെ കൊന്നാൽ വധശിക്ഷയാണ് ഫലം.
എന്നാൽ പശുവിനെ മാതാവായി കാണുന്ന സമൂഹമായ ഇന്ത്യയിൽ ഗോരക്ഷക്ക് വേണ്ടി സമരം ചെയ്ത 400 പേരെ വെടിവച്ചു കൊല്ലുകയായിരുന്നു. 1966 ൽ ഹിന്ദു, സിഖ്,ജൈന സന്യാസിമാർ ചേർന്ന് സർവ്വദളീയ ഗോരക്ഷാ മഹാ അഭിയാൻ സമിതി എന്ന സംഘടന രൂപീകരിച്ചു. പ്രഭുദത്ത് ബ്രഹ്മചാരിയായിരുന്നു ഈ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ.
1966 നവംബർ 7-നു ചാന്ദ്നി ചൌക്കിലെ ആര്യസമാജത്തിന്റെ ക്ഷേത്രത്തിൽ നിന്നും സ്വാമി കർപത്രിയുടെ ആശീർവാദത്തോടെ സമാധാനപരമായ സമരം തുടങ്ങി. റൊഷനാരാ ഗാർഡൻ, ചെങ്കോട്ട, അജ്മൽ ഖാൻ പാർക്ക് എന്നിവിടങ്ങളിൽ നിന്നായി വിവിധ റാലികൾ ഒരേസമയം ദില്ലിയുടെ പല ഭാഗങ്ങളിലേയ്ക്ക് നീങ്ങി.
ലക്ഷക്കണക്കിന് സാധാരണക്കാരും ഗോ സംരക്ഷകരും റാലിയിൽ പങ്കു ചേർന്നു. റാലിയുടെ മുൻ നിരയിൽ നഗ്നസന്ന്യാസിമാരും കാവിയുടുത്ത സന്ന്യാസിമാരുമായിരുന്നു. പാർലമെന്റ് സ്ഥിതി ചെയ്യുന്ന പാർലമെന്റ് സ്ട്രീറ്റ് സമരക്കാരെ കൊണ്ട് നിറഞ്ഞു.
അവിടെ ഒരുക്കിയ ഉയരമുള്ള പ്ലാറ്റ്ഫോമിനു മുകളിൽ നിന്നും ഇവരെ വിവിധ മതനേതാക്കൾ സമരക്കാരെ അഭിസംബോധന ചെയ്തു. രാജ്യത്തെ പ്രമുഖ സന്ന്യാസ മഠങ്ങളുടെയെല്ലാം അധിപന്മാരും ഈ വേദിയിലുണ്ടായിരുന്നു. അന്നത്തെ തീപ്പൊരി പ്രഭാഷകനായി രുന്നു കർണാലിൽ നിന്നുള്ള എം പിയായ രമേശ്വരാനന്ദ്.
ശ്രീ രമേശ്വരാനന്ദിന്റെ പ്രസംഗം സമരക്കാരെ ആവേശഭരിതരാക്കി. കൂടുതൽ കൂടുതൽ ജനങ്ങൾ പാർലമെന്റ് സ്ട്രീറ്റിലേക്ക് ഒഴുകി. ഇനിയും ജനങ്ങൾ കൂടിയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് കരുതിയ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി ഇവരെ വെടിവയ്ക്കാൻ ഉത്തരവിട്ടു. ഏകദേശം 400 പേർ കൊല്ലപ്പെട്ടു.
ആയിരക്കണക്കിന് പേർക്ക് അംഗഭംഗം സംഭവിച്ചു. നൂറു കണക്കിന് പേരെ കാണാ തായി . 830 സന്യാസിമാരെ ക്രൂരമായി തല്ലിച്ചതച്ച് തീഹാർ ജയിലിലാക്കി. ആ സന്യാസിമാരുടെ ശവം കൈകളിൽ എടുത്ത് കൊണ്ട് കാശിയിലെ പ്രസിദ്ധ വിദ്വാനും, വലിയ തപസ്വിയുമായ കരപാത്രി മഹാരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
"ഒരു ദിവസം ഹിമാലയത്തിൽ തപസ്സനുഷ്ഠിക്കുന്ന ഒരു സന്യാസി വര്യൻ ആധുനിക വസ്ത്രധാരണത്തിൽ വന്ന് ഈ പാർലമെന്റിനെ കീഴടക്കും. കോൺഗ്രസിന്റെ വിചാര ധാരയെ നശിപ്പിക്കുകയും ചെയ്യുമെന്ന് ഞാൻ കോൺഗ്രസ് പാർട്ടിയെ ശപിക്കുന്നു. ഒരു യഥാർത്ഥ ബ്രാഹ്മണനായ സന്യാസിയുടെ ശാപമാണിത്. അത് ഒരിക്കലും വെറുതെയാവില്ല"
അന്ന് ആഭ്യന്തര മന്ത്രിയായിരുന്നു ശ്രീ ഗുൽ
സാരി ലാൽ നന്ദ. ഇന്ദിരാഗാന്ധിയുടെ സന്യാസിമാരോടുള്ള ഈ ക്രൂരത കണ്ട് അദ്ദേഹം രാജിവച്ചു. കൂട്ടത്തിൽ ആയിരക്കണക്കിന് ഉദ്യോഗസ്ഥരും തങ്ങളുടെ രാജിക്കത്തുകള്‍ ശ്രീമതി ഇന്ദിരാഗാന്ധിയുടെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു. ഭാരതീയർക്ക് പശു
മാതാവാണ്!!
പഴക്കടയിലെത്തിയ ഒരാൾ ആപ്പിളിന്റെ വില ചോദിച്ചു. "200 രൂപ"യെന്നു കടക്കാരൻ പറഞ്ഞു. അയാൾ ആപ്പിൾ വാങ്ങിച്ചു പോകാനൊരുങ്ങുമ്പോൾ ഒരു വയോധിക അവിടെയെത്തി. ആപ്പിളിന്റെ വില ചോദിച്ചു.
കടക്കാരൻ പറഞ്ഞു "150 രൂപ"
കുറച്ച് ആപ്പിളുകൾ വാങ്ങി അവർ പോയി.
താൻ കബളിപ്പിക്കപെട്ടതിന്റെ ദേഷ്യത്തിൽ ആദ്യം വന്നയാൾ കടക്കാരനോടു തട്ടിക്കയറി.
കടക്കാരൻ പറഞ്ഞു: "ഞാൻ താങ്കളോടു വില കൂട്ടി വാങ്ങിയതല്ല, ആ സ്ത്രീക്ക് വില കുറച്ചു കൊടുത്തതാണ്. അവർ നാലു അനാഥകുട്ടികളെ വളർത്തുന്നുണ്ട്. .
പല തവണ ഞാൻ അവരെ സാമ്പത്തികമായി
സഹായിക്കാൻ ശ്രമിച്ചെങ്കിലും ആരുടെയും ഔദാര്യം സ്വകരിക്കില്ല എന്നതിനാൽ അവർ അതു നിരസിച്ചു. അവരുടെ സദ്കർമ്മത്തിൽ ഇങ്ങനെ പങ്കാളിയാകാം എന്നു ഞാൻ കരുതി. അത്രമാത്രം."
പരമാവധി വിലയേക്കാൾ അധികം വാങ്ങുന്നില്ല എന്നത് നിയമനീതി.
പേര്: സഖാവ് സർദ്ദാർ ഗോപാലകൃഷ്ണൻ
സ്വദേശം: തൃപ്രയാർ
പാർട്ടി രക്തസാക്ഷി.
കാരണം : രാജ്യദ്രോഹം
രക്തസാക്ഷിത്വ വിപ്ലവ സമരം: ദേശീയപതാക വലിച്ചു താഴ്ത്തി കീറിയെറിഞ്ഞ് കരിങ്കൊടി ഉയർത്തി.
1950 ജനുവരി 26 : ആദ്യറിപ്പബ്ലിക് ദിനം കരിദിനമായി ആചരിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശ പ്രകാരം തൃശൂർ ജില്ലയിലെ നാട്ടികയിൽ സർദാർ ഗോപാലകൃഷ്ണൻ എന്ന സഖാവ് ദേശീയ പതാക വലിച്ചു കീറിയെറിഞ്ഞ് പകരം കരിങ്കൊടി ഉയർത്തിയത്.
ദേശീയപതാക കീറുന്നതിന് ഇടയിൽ പോലീസിന്റെ അടിയേറ്റ് സർദാർ ഗോപാലകൃഷ്ണൻ ചത്ത് പടമായി. 1963 വരെ ആഗസ്റ്റ് 15, ജനുവരി 26 എന്നീ ദിവസങ്ങൾ കരിദിനം ആചരിച്ചു.
ചൈന ഇന്ത്യ പിടിച്ചടക്കി ഭരണം ഏൽപ്പിക്കുമെന്നും ചെങ്കോട്ടയിൽ ചെങ്കൊടി ഉയരുമെന്നും സ്വപ്നം കണ്ടു.
“മലയാളി പൊളിയാണ്....!!!!
ഏഴ് ദിവസം കൊണ്ട് 16 കോടി... !!!!
പക്ഷേ.... കേന്ദ്രസർക്കാർ ആറ് കോടി ജി എസ് ടി വാങ്ങി.... !!!
മോദിയുടെ ഇരട്ടത്താപ്പ് ... !!!
തുടർന്ന് സുഡാപ്പികളെയും തീവ്രവാദികളെയും സുഖിപ്പിക്കാൻ മേമ്പൊടിയായി കുറച്ച് സംഘപരിവാർ വിമർശനങ്ങൾ....”
എം.വി.രാഘവൻ എന്ന സമുന്നത നേതാവിൻ്റെ വിസർജ്യത്തിൻ്റെ ഗുണംപോലും കിട്ടിയിട്ടില്ലാത്ത നികേഷ്കുമാറിൻ്റെ ചാനലിൽ വന്ന വാർത്തയാണിത്.
രാഷ്ട്രീയ ഭേദമന്യേ സർവ്വസത് ജനങ്ങളും സർവ്വാത്മനാ പങ്കെടുത്ത് വിജയിപ്പിച്ച ഒരു ഉദ്യമം.... വളരെ കൗശലമായി രാഷ്ട്രീയ വൈരത്തിന് ഉപയോഗപ്പെടുത്തിയിരിക്കുന്നു..
പ്രിയ സുഹൃത്ത് നികേഷ......
താങ്കൾക്ക് ഇപ്പോൾ ഇവിടെ വാർത്തയായ ഈ ഒരു കേസ് മാത്രമേ ഒരു പക്ഷേ അറിയുള്ളായിരിക്കും.... നാഡീകോശങ്ങളുടെയും മോട്ടോർ ന്യൂറോണുകളുടെയും നഷ്ടം മൂലം പേശി ക്ഷയിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗമുള്ള കുട്ടികൾ ഇനിയും ഈ മഹാരാജ്യത്ത് ചികിൽസക്കായി കേഴുന്നുണ്ട്.
വൈക്കം മുഹമ്മദ് ബഷീര്‍
മലയാളത്തിന്റെ സൂഫി
അദ്ദേഹത്തിന് ആയിരം ജോലികളറിയാമത്രെ!
കുരങ്ങിന്റെ പേന്‍ നോക്കലായിരുന്നു
അദ്ദേഹത്തിന്റെ ആദ്യ ജോലി
ഭ്രാന്തു പിടിച്ച വലിയൊരു ആള്‍കുരങ്ങ്.
ചുമട്ടു കഴുതയെ മലകയറ്റലായിരുന്നു
മറ്റൊരു ജോലി
ബഷീര്‍ കഴുതയെ മലകയറ്റുന്ന ചിത്രം
കുരിശു ചുമക്കുന്ന ദേവകുമാരന് തുല്യമാണ്.
കുട്ടിച്ചാത്തന്‍മാരെ പിടിച്ചു കെട്ടലായിരുന്നു
വേറൊരുജോലി
ബഷീറൊരു കുട്ടിച്ചാത്തനെ പിടിച്ചു
മറ്റൊന്നിനെ തുരത്തിക്കൊണ്ടോടുമ്പോള്‍
ആദ്യംപിടിച്ച ചാത്തന്‍ ഓടിപ്പോകും.
നാലാമത്തെ ജോലി അല്പം കവിത്വമുള്ളത്
യക്ഷികളുമായി ശൃംഗരിച്ച് അവരെ
അരങ്ങിലേക്ക് കൂട്ടികൊണ്ട് വരിക.
ഇങ്ങനെ ബഷീര്‍,
തന്റെ ആയിരാമത്തെ ജോലിയില്‍ വ്യാപൃതനായി
നെടുവീര്‍പ്പിട്ടുകൊണ്ടിരിക്കുമ്പോള്‍
അല്ലാഹു അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
മോനേ ബഷീറേ!
എന്നെയറിയില്ലേ?
കിറ്റ് വാങ്ങി ജീവിച്ച് പഠിച്ച ഒരു സമൂഹം ഭിക്ഷകരുടെ അവസ്ഥയിലാണെന്ന് പറഞ്ഞാൽ തെറ്റാവില്ല!
ചില കണക്കുകൾ
തമിഴ്നാട് 28000 കോടിയുടെ പുതിയ ബിസിനെസ്സ് സംരംഭങ്ങൾ ഒപ്പ് വെച്ചു.
സ്മാർട്ട് ഫോൺ ഇലക്ട്രിക്ക് വെഹിക്കിൾ തുടങ്ങിയ മേഖലയിൽ ആണ് നിക്ഷേപം വരുന്നത്.
Tata ഉൾപ്പടെ ഉള്ള വൻകിട കമ്പനികൾ ആണ് രംഗത്ത്. പ്രത്യക്ഷത്തിൽ തന്നെ 70000 തൊഴിൽ സൃഷ്ടിക്കപ്പെടും എന്നാണ് കണക്കുകകൾ പറയുന്നത്. Indirect ബിസിനസ്, തൊഴിൽ അവസരങ്ങൾ വേറെയും. 2021ലെ മാത്രം കാര്യമാണ് പറയുന്നത്.അതിന് മുന്നിൽ ഉള്ളതൊക്കെ നമ്മുക്ക് മറന്നേക്കാം.......
ചെന്നൈയിലും കോയമ്പത്തൂരും പോയി പണി എടുക്കുന്ന മലയാളികൾ അവിടെ വാർക്ക പണിക്ക് അല്ല, മറിച്ച് വൻകിട കമ്പനികളിൽ ആണെന്ന് അറിയുന്നത് കൊണ്ട് അതിൻ്റെ കണക്കുകൾ പറയേണ്ടുന്ന കാര്യം തന്നെ ഇല്ല.
കർണാടക
82,015 കോടിയുടെ നിക്ഷേപ പദ്ധതികൾ ആണ് ജനുവരിയിൽ കർണാടക ഒപ്പ് വെച്ചത്.