കോൺഗ്രസ് അനുഭാവി ആയ ബ്ലോഗറിന്റെ പോസ്റ്റ് വൈറൽ ആകുന്നു KP Sukumaran ✍️
യു. പി. യിലെ ഹാത്രസിൽ നടന്ന സംഭവത്തിൽ ആദ്യം തന്നെ ദുരൂഹത ഉണ്ടായിരുന്നു. കാരണം മരണപ്പെട്ട പെൺകുട്ടിയുടെ സഹോദരനാണ് ഒരു യുവാവിന്റെ പേരിൽ പരാതി കൊടുക്കുന്നത്. (1),
പിന്നീട് രണ്ടാമത്തെ പരാതിയിൽ മൂന്നു പേരെ കൂടി ചേർത്ത് പരാതി പുതുക്കുന്നു. ആ നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലോ ഫോറൻസിക് റിപ്പോർട്ടിലോ പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടതിന് തെളിവില്ലായിരുന്നു. (2),
അതൊക്കെ വായിച്ച എന്റെ മനസ്സിൽ തോന്നിയ സംശയം സഹോദരന്റെ ക്രൂരമർദ്ധനത്തിൽ ആ കുട്ടി മൃതപ്രായയായതായിരിക്കും എന്നായിരുന്നു. അത് ശരി വെക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
(3),
കാള പെറ്റെന്ന് കേട്ടപ്പോൾ ഉടനെ കയറെടുത്തു ഷോ കാണിക്കാൻ വേണ്ടി പെൺകുട്ടിയുടെ വീട്ടിലേക്ക് പോവുകയും സീൻ ഉണ്ടാക്കുകയും ചെയ്ത രാഹുൽ ഗാന്ധിക്കും പ്രിയങ്കക്കും ഈ സംഭവത്തിൽ തീരാക്കളങ്കം ആണ് ബാക്കിയാവുക. (4),
ഇമ്മാതിരി തറരാഷ്ട്രീയം കൊണ്ട് എവിടെയും എത്തില്ല എന്ന് അന്നേ ഞാൻ പോസ്റ്റ് ഇട്ടിരുന്നു. ചില കോൺഗ്രസ്സുകാർ തെറിക്കമന്റ് എഴുതി. ഞാൻ അവറ്റകളെ ബ്ലോക്ക് ചെയ്തു.
(5),
വെറും ബി. ജെ. പി - മോദി വിരുദ്ധ തറരാഷ്ട്രീയം പയറ്റിയിട്ട് ആങ്ങളക്കും പെങ്ങൾക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ എവിടെയും എത്താൻ പറ്റില്ല എന്ന് ഞാൻ ആവർത്തിക്കുന്നു. എന്തെങ്കിലും പോസിറ്റീവ് നയം, നിലപാട് വേണം. അതൊന്നും കാണുന്നില്ല. (6),
ഉണ്ടായിരുന്നെങ്കിൽ ഇതിനകം കോൺഗ്രസ്സ് പാർട്ടി നന്നായേനെ. കോൺഗ്രസ്സ് പാർട്ടി ഇനി ഗതി പിടിക്കുന്ന ലക്ഷണം കാണുന്നില്ല.
താഴെ കൊടുത്തിതിരിക്കുന്ന ഈ കത്ത്, ഒരു നായർ സഹോദരി - NSS ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കയച്ചതാണ്..
ഇതേ ചോദ്യങ്ങൾ ഓരോ നായർ സ്ത്രീയുടെയും മനസിൽ എപ്പോഴും ഉയർന്നു വരുന്നുണ്ട് എന്നതും സത്യം.. ഇത് നിങ്ങൾക്ക് വേണ്ടി താഴെ കൊടുക്കുന്നു : (1)
15 ഒക്ടോബർ 2019
ബഹുമാനപെട്ട എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സാറിന്,
(2),
സർ,
എൻ എസ് എസ് കരയോഗാംഗവും വനിതാസമാജം പ്രവർത്തകയും,
ബി. എ ഇംഗ്ലീഷ്
ബിരുദധാരിണിയുമായ 58വയസ്സുള്ള വീട്ടമ്മയും, നായരായിജനിച്ചു എന്ന ഒറ്റകാരണത്താൽയാതൊരു 'സാമ്പത്തിക - സംവരണ' ആനുകൂല്യങ്ങൾ ലഭിക്കാതെ അടുക്കളയിൽ ഒതുങ്ങിക്കൂടേണ്ടി വന്ന ഒരു സാധാ മുന്നോക്ക മലയാളിയും ആണ്.
(3),
ഒന്നും രണ്ടും അല്ല. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ വില്ലേജിലെ 22.43 ഏക്കർ ക്ഷേത്രഭൂമിയാണ് പാത്തുമ്മയും ഫൈസൽ അലിയും ഫിറോസ് ഖാനും ഷാനവാസ് ഖാനും ത്രേസ്യാമ്മയും നൈനാനും ചേർന്ന് കയ്യേറി സുഖിക്കുന്നത്.
(1),
മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ ഉള്ള കുമരംപുത്തൂർ ക്ഷേത്രത്തിന്റെ പാലക്കാട് കോഴിക്കോട് നാഷണൽ ഹൈവേയുടെ സൈഡിൽ കിടക്കുന്ന കോടിക്കണക്കിന് രൂപ വിലവരുന്ന വസ്തുക്കളിലാണ് ഈ മതേതര കുത്തി മറിയൽ.
(2),
ഇവരെ ചവുട്ടി പുറത്താക്കാൻ കൊടുത്ത കേസിൽ (WP(C).No.25272/2015) ഇപ്പോഴിതാ കയ്യേറ്റക്കാരുടെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന അധാരങ്ങൾ കോടതിയിൽ എത്തി. ആധാരത്തിൽ തന്നെ എഴുതിയിട്ടുണ്ട് ക്ഷേത്ര ഭൂമിയാണ് എന്ന്. (3),
സി പി എം എന്ന പാർട്ടിയുടെ തലപ്പത്തു ഒരു ഭീകര ഇസ്ലാമിക മാഫിയ സംഘം കയറിപ്പറ്റിയിട്ടുണ്ട്. അവരും പിണറായി വിജയൻ ഉൾപ്പെട്ട കണ്ണൂർ ലോബിയുമാണ് ഇന്ന് ഇടതുപക്ഷത്തെ മുഴുവൻ നിയന്ത്രിക്കുന്നത്.
(1),
കേരളത്തിൽ നടക്കുന്ന എല്ലാ അഴിമതി, സ്വർണക്കടത്തു, മയക്കുമരുന്ന് കടത്തു, സ്വജനപക്ഷപാതം, തീവ്രവാദം തുടങ്ങി എല്ലാ ദേശവിരുദ്ധ കുറ്റകൃത്യങ്ങളുടെയും ഒരറ്റത്ത് ഈ സംഘം ഉണ്ടാവുന്നത് അതുകൊണ്ടാണ്.
(2),
മുഹമ്മദ് റിയാസ്, എ എം റഹിം, ഷംസീർ, ജലീൽ തുടങ്ങി വലിയൊരു വിഭാഗം മുസ്ലിങ്ങൾ സി പി എം എന്ന പാർട്ടിക്കുള്ളിലും സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും താക്കോൽ സ്ഥാനങ്ങളിലും മുസ്ലിങ്ങളെ തിരുകിക്കയറ്റി ഒരു മുസ്ലിം മേൽക്കോയ്മ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്.
(3),
ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് ഉണര്‍വേകി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്ത് ഉത്പ്പാദനം ആരംഭിക്കാന്‍ അന്താരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ 16 കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഐഫോണ്‍, (1)
പെഗാട്രോണ്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് വിവര സാങ്കേതിക മന്ത്രാലയം അംഗീകാരം നല്‍കിയത്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന്റെ ഭാഗമായാണ് തീരുമാനം. 15,000 രൂപയ്ക്കു മുകളിലുള്ള ഫോണുകളാകും അന്താരാഷ്ട്ര കമ്പനികള്‍ നിര്‍മ്മിക്കുക.
(3),
... ഇത് നേരിടാൻ ഹൈന്ദവ ഐക്യം തകർക്കുവാനും, ജാതി ഭിന്നത രൂക്ഷ മാക്കുകയു മാണ് ഹിന്ദു വിരുദ്ധ മത തീവ്രവാദി കളുടെ സൃഗാല തന്ത്രം..
ഹിന്ദു വിനെ ഭിന്നിപ്പിക്കാൻ ലക്ഷ്യ മിട്ട് കോടികൾ ചില വഴിച്ചുള്ള പ്രചരണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട് ..
(2),
ഇതിനായി ബഹുമുഖ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നതായാണ് വിവരം.
നായർ - ഈഴവ ശത്രുത വളർത്തക. ബ്രാഹ്മണ, നായർ, ഈഴവ, വിഭാഗങ്ങൾ ക്കെതിരെ, പിന്നോക്ക വിഭാഗങ്ങളെ പ്രകോപിപ്പിച്ച് സംഘടിതരായി രംഗ ത്തിറക്കുക. (3),