#അമിത്ഷാ കോവിഡ് മുക്തനായി തൻ്റെ ജോലിയിൽ തിരികെ പ്രവേശിച്ച ശേഷം, കഴിഞ്ഞ എട്ട് ദിവസങ്ങൾ കൊണ്ട് സംഭവിച്ച കാര്യങ്ങൾ.
1. 5 ലക്ഷം ഹിന്ദു - സിക്ക് കുടുംബങ്ങൾക്ക് J&K മാതൃ സംസ്ഥാനമായി.
2. ഒമർ, മെഹ്ബൂബ അടക്കമുള്ള സകല നേതാക്കളുടേയും സൗജന്യങ്ങൾ നിർത്തലാക്കി.
(1),
3. സംസ്ഥാനത്തിൻ്റെ യുണിവേഴ്സിറ്റികളിന്മേലുള്ള നിയന്ത്രണം നീക്കി. എല്ലാ അധികാരവും UGC ക്ക്.
4. ക്ഷേത്രങ്ങളിന്മേലുള്ള സംസ്ഥാന സർക്കാർ നിയന്ത്രണം നീക്കി. നിയന്ത്രണം നേരിട്ട് ആഭ്യന്തര മന്ത്രാലയത്തിന്. (2),
(ഇത് ഭാവിയിൽ ദേവസ്വം ബില്ല് അബോളിഷ് ചെയ്ത് കഴിയുമ്പോൾ പുതിയ സംവിധാനത്തോടൊപ്പം ചേർക്കുന്നതിൻ്റെ കരുതൽ നടപടി ആയിരിക്കണം )
5. l990- ൽ വംശീയഹത്യക്ക് വിധേയമാകുകയും, (3),
പലായനം ചെയ്യേണ്ടി വരികയും ചെയ്ത എല്ലാ കാശ്മീരി ഹിന്ദുക്കളുടെ ആസ്തി അത് കൈയ്യേറിയവരിൽ നിന്ന് യുദ്ധകാലാടിസ്ഥാനത്തിൽ തിരിച്ച് പിടിച്ച് യഥാർത്ഥ ഉടമക്ക് നേടിക്കൊടുക്കുവാനുള്ള അതോറിറ്റി ഉണ്ടാക്കി.
6. സംസ്ഥാനത്തെ എല്ലാ ഗോൾഫ് കോഴ്സുകളുടേയും, ക്ലബ്ബുകളുടേയും നിയന്ത്രണം ദില്ലിക്ക്.
(4),
7. കാശ്മീർ മുഖ്യമന്ത്രിക്ക് സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ഉണ്ടായിരുന്ന എല്ലാ അധികാരങ്ങളും എടുത്ത് നീക്കി.
8. 43 വർഷമായി നിലനിന്നിരുന്ന, തീവ്രവാദികൾക്ക് അനുകൂലമായ നിയമമായിരുന്നു, അവരെ സംസ്ഥാനത്തിന് പുറത്തെ ജയിലുകളിലേക്ക് മാറ്റുവാൻ പാടില്ല എന്നത്. ആ നിയമം എടുത്ത് കളഞ്ഞു.
(5),
9. തണുപ്പ് കാലത്ത് ജമ്മുവിലും, വേനൽക്കാലത്ത് കാശ്മീരിലുമായിപ്രവർത്തിക്കുന്ന സെക്രട്ടേറിയേറ്റ് ഇനി മുതൽ പൂർണ്ണ സമയം ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിൽ പ്രവർത്തിക്കും
(6),
10. എല്ലാ മുൻ മുഖ്യമന്ത്രിമാർക്കും ലഭിച്ചിരുന്ന, ഇതര സംസ്ഥാനത്തിലെ മുൻ മുഖ്യമന്ത്രിമാർക്കില്ലാത്ത എല്ലാ സൗജന്യങ്ങളും നിർത്തലാക്കി.
ഇത് കൂടാതെ ഇതിന് അനുബന്ധമായി ആറ് പുതിയ ഭേദഗതികൾ കൂടിയുണ്ട് .
അത് മതേതറകൾക്ക് താങ്ങാൻ പറ്റാത്തവയാണ്.
(7),
(ഗുണപാഠം :- കേരളത്തിന് വേണ്ടി തിളപ്പിച്ച വെള്ളം തത്പരകക്ഷികൾ എന്നെന്നേക്കുമായി വാങ്ങി വക്കുക.)
വീഡിയോ ലിങ്ക് കാണുക. 👇
കോവിഡ് ബാധിച്ചപ്പോൾ അമിത് ഷാക്ക് ജീവഹാനി സംഭവിക്കാൻ വേണ്ടി മുട്ടിപ്പായി പ്രാർത്ഥിച്ചവർക്ക് ഒരു പച്ച ലാൽസലാം.😉
(8).
• • •
Missing some Tweet in this thread? You can try to
force a refresh
താഴെ കൊടുത്തിതിരിക്കുന്ന ഈ കത്ത്, ഒരു നായർ സഹോദരി - NSS ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കയച്ചതാണ്..
ഇതേ ചോദ്യങ്ങൾ ഓരോ നായർ സ്ത്രീയുടെയും മനസിൽ എപ്പോഴും ഉയർന്നു വരുന്നുണ്ട് എന്നതും സത്യം.. ഇത് നിങ്ങൾക്ക് വേണ്ടി താഴെ കൊടുക്കുന്നു : (1)
15 ഒക്ടോബർ 2019
ബഹുമാനപെട്ട എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സാറിന്,
(2),
സർ,
എൻ എസ് എസ് കരയോഗാംഗവും വനിതാസമാജം പ്രവർത്തകയും,
ബി. എ ഇംഗ്ലീഷ്
ബിരുദധാരിണിയുമായ 58വയസ്സുള്ള വീട്ടമ്മയും, നായരായിജനിച്ചു എന്ന ഒറ്റകാരണത്താൽയാതൊരു 'സാമ്പത്തിക - സംവരണ' ആനുകൂല്യങ്ങൾ ലഭിക്കാതെ അടുക്കളയിൽ ഒതുങ്ങിക്കൂടേണ്ടി വന്ന ഒരു സാധാ മുന്നോക്ക മലയാളിയും ആണ്.
(3),
ഒന്നും രണ്ടും അല്ല. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ വില്ലേജിലെ 22.43 ഏക്കർ ക്ഷേത്രഭൂമിയാണ് പാത്തുമ്മയും ഫൈസൽ അലിയും ഫിറോസ് ഖാനും ഷാനവാസ് ഖാനും ത്രേസ്യാമ്മയും നൈനാനും ചേർന്ന് കയ്യേറി സുഖിക്കുന്നത്.
(1),
മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ ഉള്ള കുമരംപുത്തൂർ ക്ഷേത്രത്തിന്റെ പാലക്കാട് കോഴിക്കോട് നാഷണൽ ഹൈവേയുടെ സൈഡിൽ കിടക്കുന്ന കോടിക്കണക്കിന് രൂപ വിലവരുന്ന വസ്തുക്കളിലാണ് ഈ മതേതര കുത്തി മറിയൽ.
(2),
ഇവരെ ചവുട്ടി പുറത്താക്കാൻ കൊടുത്ത കേസിൽ (WP(C).No.25272/2015) ഇപ്പോഴിതാ കയ്യേറ്റക്കാരുടെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന അധാരങ്ങൾ കോടതിയിൽ എത്തി. ആധാരത്തിൽ തന്നെ എഴുതിയിട്ടുണ്ട് ക്ഷേത്ര ഭൂമിയാണ് എന്ന്. (3),
സി പി എം എന്ന പാർട്ടിയുടെ തലപ്പത്തു ഒരു ഭീകര ഇസ്ലാമിക മാഫിയ സംഘം കയറിപ്പറ്റിയിട്ടുണ്ട്. അവരും പിണറായി വിജയൻ ഉൾപ്പെട്ട കണ്ണൂർ ലോബിയുമാണ് ഇന്ന് ഇടതുപക്ഷത്തെ മുഴുവൻ നിയന്ത്രിക്കുന്നത്.
(1),
കേരളത്തിൽ നടക്കുന്ന എല്ലാ അഴിമതി, സ്വർണക്കടത്തു, മയക്കുമരുന്ന് കടത്തു, സ്വജനപക്ഷപാതം, തീവ്രവാദം തുടങ്ങി എല്ലാ ദേശവിരുദ്ധ കുറ്റകൃത്യങ്ങളുടെയും ഒരറ്റത്ത് ഈ സംഘം ഉണ്ടാവുന്നത് അതുകൊണ്ടാണ്.
(2),
മുഹമ്മദ് റിയാസ്, എ എം റഹിം, ഷംസീർ, ജലീൽ തുടങ്ങി വലിയൊരു വിഭാഗം മുസ്ലിങ്ങൾ സി പി എം എന്ന പാർട്ടിക്കുള്ളിലും സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും താക്കോൽ സ്ഥാനങ്ങളിലും മുസ്ലിങ്ങളെ തിരുകിക്കയറ്റി ഒരു മുസ്ലിം മേൽക്കോയ്മ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്.
(3),
കോൺഗ്രസ് അനുഭാവി ആയ ബ്ലോഗറിന്റെ പോസ്റ്റ് വൈറൽ ആകുന്നു KP Sukumaran ✍️
യു. പി. യിലെ ഹാത്രസിൽ നടന്ന സംഭവത്തിൽ ആദ്യം തന്നെ ദുരൂഹത ഉണ്ടായിരുന്നു. കാരണം മരണപ്പെട്ട പെൺകുട്ടിയുടെ സഹോദരനാണ് ഒരു യുവാവിന്റെ പേരിൽ പരാതി കൊടുക്കുന്നത്. (1),
പിന്നീട് രണ്ടാമത്തെ പരാതിയിൽ മൂന്നു പേരെ കൂടി ചേർത്ത് പരാതി പുതുക്കുന്നു. ആ നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലോ ഫോറൻസിക് റിപ്പോർട്ടിലോ പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടതിന് തെളിവില്ലായിരുന്നു. (2),
അതൊക്കെ വായിച്ച എന്റെ മനസ്സിൽ തോന്നിയ സംശയം സഹോദരന്റെ ക്രൂരമർദ്ധനത്തിൽ ആ കുട്ടി മൃതപ്രായയായതായിരിക്കും എന്നായിരുന്നു. അത് ശരി വെക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
(3),
ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് ഉണര്‍വേകി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്ത് ഉത്പ്പാദനം ആരംഭിക്കാന്‍ അന്താരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ 16 കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഐഫോണ്‍, (1)
പെഗാട്രോണ്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് വിവര സാങ്കേതിക മന്ത്രാലയം അംഗീകാരം നല്‍കിയത്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന്റെ ഭാഗമായാണ് തീരുമാനം. 15,000 രൂപയ്ക്കു മുകളിലുള്ള ഫോണുകളാകും അന്താരാഷ്ട്ര കമ്പനികള്‍ നിര്‍മ്മിക്കുക.
(3),
... ഇത് നേരിടാൻ ഹൈന്ദവ ഐക്യം തകർക്കുവാനും, ജാതി ഭിന്നത രൂക്ഷ മാക്കുകയു മാണ് ഹിന്ദു വിരുദ്ധ മത തീവ്രവാദി കളുടെ സൃഗാല തന്ത്രം..
ഹിന്ദു വിനെ ഭിന്നിപ്പിക്കാൻ ലക്ഷ്യ മിട്ട് കോടികൾ ചില വഴിച്ചുള്ള പ്രചരണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട് ..
(2),
ഇതിനായി ബഹുമുഖ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നതായാണ് വിവരം.
നായർ - ഈഴവ ശത്രുത വളർത്തക. ബ്രാഹ്മണ, നായർ, ഈഴവ, വിഭാഗങ്ങൾ ക്കെതിരെ, പിന്നോക്ക വിഭാഗങ്ങളെ പ്രകോപിപ്പിച്ച് സംഘടിതരായി രംഗ ത്തിറക്കുക. (3),