ഭാരതത്തിന്റെ ആത്മീയ, ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുന്ന RSS എന്ന മഹാപ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ഗുരുജിയുടെ ജന്മദിനം...
മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ.. ❤️🔥
-1-
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക്. ദേശഭക്തിയുടെ അമൃതവാണി മുഴക്കി ജനതയെ ജനാർദ്ദന ഭാവത്തിൽ കണ്ട് രാഷ്ട്രസേവനം നടത്താൻ ജനലക്ഷങ്ങൾക്ക് പ്രചോദനമേകിയ കർമ്മയോഗി . രാഷ്ട്ര ശരീരത്തിന്റെ ഓരോ അണുവിലും കർമ്മോത്സുകതയുടെ പ്രോജ്ജ്വലനം നടത്തിയ മഹാമനീഷി..
-2-
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ജന്തുശാസ്ത്രം പ്രൊഫസറായിരിക്കുന്ന കാലത്താണ് ഗോൾവൽക്കർ സംഘവുമായി അടുക്കുന്നത് . പിന്നീട് സാരഗാച്ഛിയിൽ അഖണ്ഡാനന്ദ സ്വാമികളിൽ നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ചെങ്കിലും തന്റെ കർമ്മ മണ്ഡലം രാഷ്ട്രസേവനമാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങിയെത്തി. -3-
1940 ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകായി തെരഞ്ഞെടുക്കപ്പെട്ടു . പിന്നീട് ഭാരതത്തെ അറിഞ്ഞും അറിയിച്ചും നീണ്ട മുപ്പത്തിമൂന്നുവർഷത്തെ കഠിന തപസ് …രാഷ്ട്രം മാധവനിലൂടെ കേശവനെ അറിയുകയായിരുന്നു..
-4-
രാഷ്ട്രായ സ്വാഹ ഇദം ന മമ എന്ന മന്ത്രവുമായി അറുപതില്പരം തവണ അദ്ദേഹം ഭാരത പരിക്രമണം ചെയ്തു . ഇതിലൊരിക്കൽ പോലും ഹോട്ടലുകളിൽ താമസിച്ചതുമില്ല . ഡോക്ടർജി പാകിയ സുദൃഢമായ അടിത്തറയിൽ അതിവിശാലമായ സംഘടനാമന്ദിരം അദ്ദേഹം പടുത്തുയർത്തി . -5-
ആദ്യം അവഹേളിക്കപ്പെടുകയും പിന്നീട് എതിർക്കപ്പെടുകയും ചെയ്ത ആർ.എസ്.എസ് അംഗീകാരത്തിന്റെ പടവുകൾ കയറുക തന്നെ ചെയ്തു. -6-
ബിജെപിയുടെ പൂർവരൂപമായിരുന്ന ജനസംഘം , വിദ്യാർത്ഥി സംഘടനയായ എ ബി വി പി , ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ബി എം എസ് , വിശ്വഹിന്ദു പരിഷത്ത് വനവാസികൾക്ക് വേണ്ടി വനവാസി കല്യാണാശ്രമം എന്നിവയെല്ലാം രൂപമെടുക്കുന്നത് ഗുരുജിയുടെ ആശിർവാദത്തോടെയാണ് .. -7-
ഭാരതത്തിനു പുറത്തേക്ക് സംഘ പ്രവർത്തനമെത്തുന്നതും ഇക്കാലയളവിലാണ്.
രാഷ്ട്രം പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടപ്പോഴെല്ലാം അദ്ദേഹം മാർഗദർശകനായി നിന്നു. വിഭജന കാലത്ത് ലുധിയാനയിലും അമൃതസറിലും ജലന്ധറിലുമെല്ലാമെത്തി ദുരിതമനുഭവിക്കുന്നവർക്ക് ആത്മവിശ്വാസം നൽകി . -8-
സ്വാതന്ത്ര്യത്തിനുശേഷം കശ്മീരിനേയുംഹൈദരാബാദിനേയും ഭാരതത്തോടൊപ്പംലയിപ്പിക്കുന്നതിലും അദ്ദേഹംമുഖ്യപങ്കുവഹിച്ചു.1962 ലെ ചൈനീസ് ആക്രമണംഅദ്ദേഹം മുൻകൂട്ടിപ്രവചിച്ചിരുന്നു.എന്നാൽ ഇന്ത്യ-ചീനി ഭായ് ഭായ്എന്ന മുദ്രാവാക്യംമുഴക്കിനടന്നിരുന്ന ഭരണാധികാരികൾഅതിനെ വിടുവായത്തമെന്ന് വിളിച്ചു. -9-
ഒടുവിൽ ഗുരുജി പറഞ്ഞതു സംഭവിക്കുകയും ചെയ്തു.
താരതമ്യം ചെയ്യാനാകാത്ത ബൗദ്ധിക വ്യക്തിത്വത്തിലൂടെ ഭാരതത്തിന്‍റെ സംസ്കാരത്തിലൂന്നിയ സംഘടനാ പ്രവര്‍ത്തനം കാഴ്ച്ച വച്ച ഗുരുജി 1973 ജൂൺ 5 ന് ലോകത്തോട് വിടപറഞ്ഞു. -10-
പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് ശക്തി നൽകിയ നേതാക്കളിലൊരാളെ നഷ്ടപ്പെട്ടെന്നാണ് അന്നത്തെ പ്രതിരോധ മന്ത്രി ജഗ്ജീവൻ റാം പാർലമെന്റിൽ പറഞ്ഞത് . -11-
വ്യക്തിയില്ലെങ്കിലും സംഘടന മുന്നോട്ടു തന്നെ പോകുമെന്നായിരുന്നു ഗുരുജി എക്കാലവും പറഞ്ഞിരുന്നത് . വ്യക്തിക്കതീതമായി രാഷ്ട്രത്തെ മാത്രം മനസിലുറപ്പിച്ച് മുന്നോട്ടു പോകാൻ സംഘത്തിനു കഴിയുന്നതും അതുകൊണ്ട് തന്നെയാണ്..🔥🔥🔥🔥🙏🚩 -12-
• • •
Missing some Tweet in this thread? You can try to
force a refresh
1. ഏതു ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യയ്ക്കാണ് കാലടി സര്‍വ്വകലാശാലയില്‍ അസ്സി. പ്രൊഫസറായി പിന്‍വാതില്‍ നിയമനം ലഭിച്ചത്?
(A) എം.ബി.രാജേഷ് (B) എ.എ. റഹീം
(C) പി.കെ.ബിജു (D) ഇവരെല്ലാവരുടെയും
-1-
2. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണപദാര്‍ത്ഥമേത്?
(A)ഈന്തപ്പഴം(B)ഏത്തപ്പഴം(C) പൂവന്‍പഴം(D)ചിങ്ങന്‍പ്പഴം 3. ശ്രീമതി സ്വപ്നസുരേഷിന് സംസ്ഥാനസ്‌പേസ് പാര്‍ക്ക് മാനേജരായിനിയമനം ലഭിച്ചരീതി?
(A) ശിവശങ്കര്‍ബന്ധം(B) പിന്‍വാതില്‍
(C)വ്യാജസര്‍ട്ടിഫിക്കറ്റ് (D) ഇതെല്ലാം
-2-
4. കേരള ജനത ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ട പരസ്യവാചകം?
(A) LDF വരും എല്ലാം ശരിയാകും (B) മദ്യനിരോധനമല്ല മദ്യവര്‍ജ്ജ്യമാണ്
(C) ലഹരി മുക്ത നവകേരളം (D) ഇനിയും മുന്നോട്ട്
-3-
അനന്തപുരിയുടെ സ്വന്തം കണ്ണകി...
പൗരാണിക ദ്രാവിഡ ദേവതയായ കാളീ സങ്കല്പമാണ് അനന്തപുരിയിലെ ആറ്റുകാലമ്മ. പാതിവൃത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ കാളീരൂപത്തിലുള്ള അവതാരമായാണ് ആറ്റുകാലമ്മയെ ആരാധിക്കുന്നത്.
-1-
സംഘകാലത്ത്, അതായത് ഏകദേശം രണ്ടായിരം വര്‍ഷങ്ങൾക്ക് മുമ്പ് ഇളങ്കോവടികൾ രചിച്ച ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസ കാവ്യത്തിലാണ് വീരനായികയായ കണ്ണകിയുടെ കഥ പറയുന്നത്.
കഥാസാരം..
-2-
കാവേരീപട്ടണത്തിലെ ഒരു ധനിക വ്യാപാരിയുടെ മകനായ കോവലൻ അതി സുന്ദരിയും സമ്പന്നയുമായ കണ്ണകിയെ വിവാഹം ചെയ്യുന്നു. എന്നാൽ മാധവിയെന്ന ഒരു നർത്തകിയുമായി പിന്നീട് അടുപ്പത്തിലായ കോവലൻ കണ്ണകിയെ മറന്ന് തന്റെ സമ്പത്ത് മുഴുവൻ മാധവിക്കായി ചെലവഴിച്ചു. -3-
ബഹുമാനപ്പെട്ട ഇ ശ്രീധരൻ സാറിനോട്
കേരളമാണ് തോൽക്കുന്നത് സർ, താങ്കളല്ല-ഗുജറാത്തിൽക്ഷീരവിപ്ലവം സൃഷ്ടിച്ചഅമുൽകുര്യനോട് പണ്ട് മന്ത്രിയായഗൗരിയമ്മചോദിച്ചു, കുര്യൻനിങ്ങൾക്ക്നമ്മുടെ കേരളത്തിൽആസംരംഭം ആരംഭിച്ചൂടെ?കുര്യൻസർ ഗൗരിയമ്മോട് പറഞ്ഞു ''ഗുജറാത്തിലെഎരുമകൾപോലും ഞാൻപറയുന്നതുകേൾക്കും, -1-
പക്ഷേ കേരളത്തിൽആരാണ്കേൾക്കുക! അന്തരിച്ച ഓട്ടൻതുള്ളൽകലാകാരൻ ശ്രീ ഗീതാനന്ദൻ ചെറുപ്പകാലത്ത് ഓട്ടൻതുള്ളൽകല പഠിക്കാൻ എൺപത് രൂപയ്ക്കായ് നാട്ടിലെ വീടുകൾതോറും കയറിയിറങ്ങി.പലരും ഒന്നും നൽകിയില്ല. -2-
അവസാനം ഒരു വീട്ടിലെത്തി കാര്യമറിഞ്ഞ ആ ഗൃഹനാഥൻ ഇനി നീ അലയണ്ട എന്നും നിനക്ക് എത്രകാലം പഠിക്കണമൊ അത്രയും ഫീസ് ഞാൻ തരാം എന്നുപറയുകയും ഇന്നത്തെ ഗീതാനന്ദനാക്കി മാറ്റുകയും ചെയ്ത ആരുമറിയാത്ത ആ കഥയിലെ മനുഷ്യനന്മയുടെ പേരാണ് ഇ. ശ്രീധരൻ. -3-
മാതൃഭൂമിയിലെ പരസ്യ നിരക്ക് കേരളമൊട്ടാകെ Rs 2000 / Sq cm.
Full Page പരസ്യം . ഇന്ന് മാതൃഭൂമിയിൽ മൊത്തം നൽകിയിരിക്കുന്നത് 2 ഫുൾ പേജ് (1 കളർ ) + 2 Quarter Page +(20 X33 )ഒരു Half Page അടുത്ത് (കളർ ) എന്നിങ്ങിനെ ... മൊത്തം
150 cmX52 cm X 2000 = Rs: 156,00,000(ഒരു കോടി56ലക്ഷം രൂപ) -1-
ഇത് ഒരു ദിവസത്തെ ഒരു പത്രത്തിന്റെ മാത്രം പരസ്യ ചിലവ്. മറ്റുപത്രങ്ങൾകൂടി കണക്കിലെടുത്താൽ ദിവസവും 20-25കോടി രൂപയുടെദുർവ്യയം. കഴിഞ്ഞ ഒരുമാസമായി കൊട്ടിഘോഷിക്കുന്ന പ്രത്യക്ഷത്തിൽ ഇല്ലാത്ത വികസനകുതിപ്പിന്റെ "ഇനിയും മുന്നോട്ട് "പരസ്യ ചെലവാണ്. -2-
ഇതിനകം ഇതിനു മാത്രമായി 750 കോടി രൂപയോളം ചെലവ് വന്നിട്ടുണ്ടാകും ഖജനാവിന് .
ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് വെച്ച് നൽകുന്നതിന് വകയിരുത്തിയ തുക, ഇതിലും കുറവായിരിക്കും. -3-
*👏Joseph Hope,Editor-in-Chief of the New York Times:*
Narendra Modi's sole aim is to make India a better Country..If he is not stopped,in the future India will become the most Powerful Nation in the World..It will surprise the United States, the United Kingdom, and Russia..
-1-
Narendra Modi is moving towards a specific goal.. No one knows what he wants to do..
Behind the Smiling face, a dangerous Patriot.. He uses all the Countries of the world for the benefit of his Nation India..
Destroyed US ties with Pakistan and Afghanistan..
-2-
Narendra Modi has created an alliance with Vietnam, shattered China’s Superpower dream and made use of the 3 Countries..
The long-running dispute over oil extraction overseas between Vietnam and China has benefited India.. -3-
കർണ്ണാടക വരെ എത്തിനിൽക്കുന്ന NDA എന്ന പാലം, കേരളത്തിലേക്ക് കൂടി നീട്ടി എടുത്ത് പൂർത്തിയാക്കാൻ ഈ മഹാ പ്രതിഭ ഒരു നിമിത്തമാകട്ടെ.
അൽപ്പം മനസ്സിലാക്കാം ഈ പ്രതിഭയെ :
ഇ. ശ്രീധരൻ അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ.
ജനനം 1932 ജൂലൈ 12 ന് പാലക്കാട്.
-1-
ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു.
ഇന്ത്യൻ പൊതുഗതാഗതസംവിധാനം ആധുനികവത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
ഡെൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
-2-
ഡെൽഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി.
ഇന്ത്യ ഗവർമെന്റ് 2001 -ൽ പത്‌മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.
-3-