ശബരിമലയും കേരളത്തിലെ ഖജനാവും തമ്മിൽ എന്താണ് ബന്ധം എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇല്ലെങ്കിൽ നമുക്കൊന്ന് വെറുതെ ചിന്തിക്കാം...
അഞ്ചര കോടി ഭക്തർ വരുന്ന ശബരിമലയിൽ ഓരോ ഭക്തനും ഓരോ അരവണ വാങ്ങിച്ചാൽ ദേവസ്വത്തിന്റെ വരവ് എത്ര എന്നറിയുമോ?
സുമാർ 550 കോടി...
(1),
അപ്പം വാങ്ങിച്ചാൽ അതുപോലെ തന്നെ...
അപ്പോൾ നാം സാധാരണ നിലയിൽ വാങ്ങുന്ന മൂന്നും നാലും ടിൻ അരവണ വാങ്ങിച്ചാലോ?
പ്രിയമുള്ളവരേ 10000 കോടി മുതൽ 12000 കോടി വരെ ദേവസ്വത്തിന് നേരിട്ട് വരുമാനം ലഭിക്കുന്ന ഈ പുണ്യ ക്ഷേത്ര വിശ്വാസം (2),
നമ്മുടെ സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക ഘടനയെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്നൊന്ന് ചിന്തിക്കണം...
കറുത്ത മുണ്ട് കേരളത്തിൽ വിറ്റഴിയുന്നത് ഏതാണ്ട് 5 കോടിയോളം ആണ്.. 200 രൂപ വച്ചു നോക്കിയാൽ 1000 കോടി രൂപയോളം ബിസിനസ് അതിന്റെ ഭാഗമായി നടക്കുന്നു..
(3),
പശുവിൻ നെയ് വിറ്റഴിക്കുന്നത് ഏതാണ്ട് 2-3 കോടി ലിറ്റർ ആണ്..
1000-3000 കോടിയുടെ വിറ്റുവരവ് അതിന്റെ ഭാഗമായി ഉണ്ടാവുന്നു എന്നാണ് കണക്കുകൾ പറയുന്നത്..
ഏതാണ്ട് 50000 ton നാളികേരം വിറ്റഴിക്കപ്പെടുന്നു.. 250-500 കോടിയുടെ വിപണി അതിൽ കൂടി ഉണ്ടാവുന്നു...
(4),
പച്ചക്കറി വിപണി 20000 കോടി രൂപയുടേത് ആണത്രേ...
ഹോട്ടൽ വിപണി 10000 കോടിയുടേത് ആണത്രേ..
കോഴിക്കോട്ടെ ഹൽവ മാത്രം ഏതാണ്ട് 100 കോടി ഉണ്ടാക്കുന്നുണ്ടത്രേ...
KSRTC കഴിഞ്ഞ സീസണിൽ മാത്രം 500 കോടി നേടി.. വാഹനങ്ങൾ മാത്രം ഏതാണ്ട് 5000 കോടിക്കടുത്തു നേടുന്നു
(5),
എന്ന് പറയുമ്പോൾ നിങ്ങൾ അറിയണം അയ്യപ്പൻ കേരളത്തിന് എത്രമാത്രം അനുഗ്രഹം ചൊരിയുന്നുണ്ടെന്നു...
അതായത് ഒരു വർഷം ഏതാണ്ട് 50000-70000 കോടി രൂപയുടെ വിപണിയാണ് അയ്യപ്പവിശ്വാസം കാരണം കേരളത്തിൽ ഉണ്ടാവുന്നത്... (6),
കേരളത്തിൽ ഓരോ ക്ഷേത്രങ്ങളിലും ഉണർവ്വുണ്ടാകുന്നതും വരുമാനം ഉണ്ടാകുന്നതും അയ്യപ്പൻ കാരണം തന്നെയെന്ന് അറിയണം നമ്മൾ..
അതായത് കേരളത്തിൽ ഹിന്ദുവിന്റെ ഈ വിശ്വാസത്തിൽ ഉണ്ടാവുന്നത് (7),
70000 കോടിയുടെ വിപണി എന്ന് ചിന്തിക്കുമ്പോൾ ഈ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങൾ മകരവിളക്ക് തത്സമയം ടെലികാസ്റ് ചെയ്യുന്നതിലൂടെ നേടിയെടുക്കുന്നത് 300 കോടി രൂപയാണെന്നു അറിയണം നാം...
ഇനി ഈ അറിവിന്റെ മറുവശത്തേക്ക് പോകാം...
(8),
അരവണ ; അപ്പം ഒക്കെ ഭക്തിയുടെ പ്രതീകമായി നാം വാങ്ങി ലാഭമുണ്ടാക്കി കൊടുക്കുന്നവർ ആരാണ്?
അവരുടെ ഹിന്ദുവിനോടുള്ള സമീപനം എന്താണ്?
ചിന്തിക്കണം നമ്മൾ...
ഇനിയെങ്കിലും ജാതിയും മതവും പറഞ്ഞു വേറിട്ടു നിൽക്കാതെ ഒരുമിക്കാൻ തയാർ ആകണം ഓരോ ഹിന്ദുവും..
(9),
സർക്കാരും ഭരണകൂടവും വച്ചുനീട്ടുന്ന പിച്ച എന്ന നിലയിൽ ഉള്ള സഹായങ്ങളും സംവരണങ്ങൾക്കും അപ്പുറം ആത്മാഭിമാനത്തോടെ ജീവിക്കാൻ ഓരോ ഹിന്ദുവിനും സാഹചര്യം ഉണ്ടാകണം...
ഹിന്ദുവിന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ ഒരുത്തനും ധൈര്യപ്പെടരുത്.. (10),
കാരണം ഹിന്ദുവിന്റെ പൈതൃകം ചോദ്യം ചെയ്യാൻ തക്ക ജ്ഞാനവും കഴിവും പൈതൃകവും ഒരു കമ്യുണിസ്റ്റുകാരനും അവകാശപ്പെടാൻ ഇല്ല.. കമ്യുണിസം ജനിച്ച നാട്ടിൽ പോലും ജനങ്ങൾ ചവറ്റുകൊട്ടയിൽ എറിഞ്ഞ ആശയത്തെ തലയിലേറ്റി നടക്കുന്ന വിഡ്ഢികൾ അത് ചെയ്യട്ടെ..
(11),
പക്ഷെ നമ്മുടെ മക്കളെ വിഡ്ഢികളാക്കാൻ നാം സമ്മതിക്കരുത്...
5ലക്ഷം കോടി രൂപയുടെ ക്രയവിക്രയം ചെയ്യുന്ന നാം ആർക്കാണ് ലാഭം ഉണ്ടാക്കികൊടുക്കുന്നതു?
ആരാണ് നമ്മുടെ വിയർപ്പിന്റെ ജലമൂറ്റി തടിച്ചുകൊഴുക്കുന്നതു?
ആലോചിക്കണം..
കേരള സമൂഹത്തിൽ ഉത്പാദകർ ആരാണ്?
കച്ചവടക്കാർ ആരാണ്?
(12),
എന്തുകൊണ്ട് സാമ്പത്തികമായി വലിയ അകലം ഹിന്ദു സമൂഹത്തിന് മാത്രം ഉണ്ടായി?
എന്തുകൊണ്ട് ഇവിടെ ജനിച്ചുവളർന്ന ആദിവാസി സമൂഹം ഭൂ രഹിതരായി?
എന്തുകൊണ്ട് പ്രിയപ്പെട്ട മധുവിന് ആഹാരം മോഷ്ടിക്കേണ്ട ഗതികേട് ഉണ്ടായി?
എന്ത് കൊണ്ട് മധുവെന്ന ഹിന്ദു യുവാവ് കൊല ചെയ്യപ്പെട്ടു?
(13),
എന്തുകൊണ്ട് കശ്‍മീരിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി നാട്ടിൽ കലാപം നടത്തിയ ഒരുത്തനും മധുവിന് വേണ്ടി ശബ്ദിച്ചില്ല?
അല്ലയോ ഹിന്ദു മൂഡരെ...
നിങ്ങൾ ഒരുമിച്ചു നിൽക്കുമ്പോൾ പൊട്ടിപ്പോകുന്ന ചങ്കുകൾ മാത്രമേ ഇവിടുള്ളൂ...
(14),
ഊരിപ്പിടിച്ച വാളുകളും കത്തികളും കണ്ടു പേടിക്കാത്ത തെരുവ് ഗുണ്ടകൾ ഹിന്ദു എന്ന് കേട്ടാൽ ഭയക്കും..
നാം ഒരുമിച്ചു നിന്നാൽ..
സാക്ഷാൽ അയ്യപ്പ സ്വാമി അതിനു അവസരം ഉണ്ടാക്കി തന്നിരിക്കുന്നു.. ഈ അവസരം നമ്മുടെ ശക്തി കാണിക്കേണ്ട സമയം തന്നെ ആണ്...
(15),
നമ്മുടെ ചരിത്രത്തിൽ അടയാളപ്പെടുത്താൻ ഉള്ള ഒരു സമയം നമുക്ക് കൈവന്നിരിക്കുന്നു...!!!
*🙏സ്വാമി ശരണം*🙏 (16).
• • •
Missing some Tweet in this thread? You can try to
force a refresh
താഴെ കൊടുത്തിതിരിക്കുന്ന ഈ കത്ത്, ഒരു നായർ സഹോദരി - NSS ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കയച്ചതാണ്..
ഇതേ ചോദ്യങ്ങൾ ഓരോ നായർ സ്ത്രീയുടെയും മനസിൽ എപ്പോഴും ഉയർന്നു വരുന്നുണ്ട് എന്നതും സത്യം.. ഇത് നിങ്ങൾക്ക് വേണ്ടി താഴെ കൊടുക്കുന്നു : (1)
15 ഒക്ടോബർ 2019
ബഹുമാനപെട്ട എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സാറിന്,
(2),
സർ,
എൻ എസ് എസ് കരയോഗാംഗവും വനിതാസമാജം പ്രവർത്തകയും,
ബി. എ ഇംഗ്ലീഷ്
ബിരുദധാരിണിയുമായ 58വയസ്സുള്ള വീട്ടമ്മയും, നായരായിജനിച്ചു എന്ന ഒറ്റകാരണത്താൽയാതൊരു 'സാമ്പത്തിക - സംവരണ' ആനുകൂല്യങ്ങൾ ലഭിക്കാതെ അടുക്കളയിൽ ഒതുങ്ങിക്കൂടേണ്ടി വന്ന ഒരു സാധാ മുന്നോക്ക മലയാളിയും ആണ്.
(3),
ഒന്നും രണ്ടും അല്ല. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ വില്ലേജിലെ 22.43 ഏക്കർ ക്ഷേത്രഭൂമിയാണ് പാത്തുമ്മയും ഫൈസൽ അലിയും ഫിറോസ് ഖാനും ഷാനവാസ് ഖാനും ത്രേസ്യാമ്മയും നൈനാനും ചേർന്ന് കയ്യേറി സുഖിക്കുന്നത്.
(1),
മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ ഉള്ള കുമരംപുത്തൂർ ക്ഷേത്രത്തിന്റെ പാലക്കാട് കോഴിക്കോട് നാഷണൽ ഹൈവേയുടെ സൈഡിൽ കിടക്കുന്ന കോടിക്കണക്കിന് രൂപ വിലവരുന്ന വസ്തുക്കളിലാണ് ഈ മതേതര കുത്തി മറിയൽ.
(2),
ഇവരെ ചവുട്ടി പുറത്താക്കാൻ കൊടുത്ത കേസിൽ (WP(C).No.25272/2015) ഇപ്പോഴിതാ കയ്യേറ്റക്കാരുടെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന അധാരങ്ങൾ കോടതിയിൽ എത്തി. ആധാരത്തിൽ തന്നെ എഴുതിയിട്ടുണ്ട് ക്ഷേത്ര ഭൂമിയാണ് എന്ന്. (3),
സി പി എം എന്ന പാർട്ടിയുടെ തലപ്പത്തു ഒരു ഭീകര ഇസ്ലാമിക മാഫിയ സംഘം കയറിപ്പറ്റിയിട്ടുണ്ട്. അവരും പിണറായി വിജയൻ ഉൾപ്പെട്ട കണ്ണൂർ ലോബിയുമാണ് ഇന്ന് ഇടതുപക്ഷത്തെ മുഴുവൻ നിയന്ത്രിക്കുന്നത്.
(1),
കേരളത്തിൽ നടക്കുന്ന എല്ലാ അഴിമതി, സ്വർണക്കടത്തു, മയക്കുമരുന്ന് കടത്തു, സ്വജനപക്ഷപാതം, തീവ്രവാദം തുടങ്ങി എല്ലാ ദേശവിരുദ്ധ കുറ്റകൃത്യങ്ങളുടെയും ഒരറ്റത്ത് ഈ സംഘം ഉണ്ടാവുന്നത് അതുകൊണ്ടാണ്.
(2),
മുഹമ്മദ് റിയാസ്, എ എം റഹിം, ഷംസീർ, ജലീൽ തുടങ്ങി വലിയൊരു വിഭാഗം മുസ്ലിങ്ങൾ സി പി എം എന്ന പാർട്ടിക്കുള്ളിലും സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും താക്കോൽ സ്ഥാനങ്ങളിലും മുസ്ലിങ്ങളെ തിരുകിക്കയറ്റി ഒരു മുസ്ലിം മേൽക്കോയ്മ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്.
(3),
കോൺഗ്രസ് അനുഭാവി ആയ ബ്ലോഗറിന്റെ പോസ്റ്റ് വൈറൽ ആകുന്നു KP Sukumaran ✍️
യു. പി. യിലെ ഹാത്രസിൽ നടന്ന സംഭവത്തിൽ ആദ്യം തന്നെ ദുരൂഹത ഉണ്ടായിരുന്നു. കാരണം മരണപ്പെട്ട പെൺകുട്ടിയുടെ സഹോദരനാണ് ഒരു യുവാവിന്റെ പേരിൽ പരാതി കൊടുക്കുന്നത്. (1),
പിന്നീട് രണ്ടാമത്തെ പരാതിയിൽ മൂന്നു പേരെ കൂടി ചേർത്ത് പരാതി പുതുക്കുന്നു. ആ നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലോ ഫോറൻസിക് റിപ്പോർട്ടിലോ പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടതിന് തെളിവില്ലായിരുന്നു. (2),
അതൊക്കെ വായിച്ച എന്റെ മനസ്സിൽ തോന്നിയ സംശയം സഹോദരന്റെ ക്രൂരമർദ്ധനത്തിൽ ആ കുട്ടി മൃതപ്രായയായതായിരിക്കും എന്നായിരുന്നു. അത് ശരി വെക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
(3),
ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് ഉണര്‍വേകി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്ത് ഉത്പ്പാദനം ആരംഭിക്കാന്‍ അന്താരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ 16 കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഐഫോണ്‍, (1)
പെഗാട്രോണ്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് വിവര സാങ്കേതിക മന്ത്രാലയം അംഗീകാരം നല്‍കിയത്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന്റെ ഭാഗമായാണ് തീരുമാനം. 15,000 രൂപയ്ക്കു മുകളിലുള്ള ഫോണുകളാകും അന്താരാഷ്ട്ര കമ്പനികള്‍ നിര്‍മ്മിക്കുക.
(3),