നാല് ദിവസമായി ഒരു കുളിർ, ചെറിയ ഒരു വിറയൽ. എന്താണ് എന്നറിയാൻ ഹോസ്പിറ്റലിൽ പോയി. ഡോക്ടർ മൂത്രം പരിശോധിക്കാൻ പറഞ്ഞു. ലാബിൽ നിൽക്കുന്ന നഴ്സിനോട് കുപ്പി എവിടെ എന്ന് ചോദിച്ചു. ലാബിന്റെ side ൽ ഉള്ള ബാത്ത്റൂമിന്റെ അടുത്ത് കാണും എന്ന് പറഞ്ഞു സിസ്റ്റ്റർ. അവിടെ കുപ്പി ഒന്നും കിട്ടിയില്ല.
അവസാനം സാനിറ്റൈസറിൻറ ഒരു കാലി കുപ്പി കിട്ടി. റ്റോയിലിറ്റിൽ പോയി മൂത്രം എടുത്തു വന്നു. ബില്ലടക്കുന്ന സ്ഥലത്ത് വന്നപ്പോൾ മൊബൈൽ കാണാനില്ല!
മൂത്രമുള്ള കുപ്പി അവിടെ വെച്ച്, മൊബൈൽ തിരഞ്ഞു പോയി. മൊബൈൽ കിട്ടി. മൂത്ര കുപ്പി എടുത്ത് ലാബിൽ കൊടുക്കാൻ വേണ്ടി തിരിച്ച് വന്നപ്പോ തരിച്ച് പോയി!
മൂത്രം നിറച്ച സാനിറ്റൈസർ കുപ്പി തുറന്ന് എല്ലാവരും കയ്യിൽ ഒഴിച്ച് രണ്ടു കൈയ്യും തേച്ച് പിടിപ്പിക്കുന്നു. ചിലർ ഫ്ലേവർ സ്മെൽ അറിയാൻ മണത്ത് നോക്കുന്നു. കയ്യിൽ തേച്ച ചിലർ മണത്ത് നോക്കി പറയുന്നു, ഇത് ഒറിജൽ സാനിറ്റൈസർ അല്ല, ഡ്യൂപ്ലികേറ്റാ.........
ഇതെല്ലാം കണ്ടു തരിച്ച് നിന്നു പോയി. പിന്നെ തിരുത്താനും പോയില്ല. വേറേ കുപ്പി നോക്കി നടന്നു. കാരണം,എടുത്ത മൂത്രം മുഴുവൻ ചിലർ, ഫ്രീ അല്ലെ എന്ന് കരുതി, കയ്യിൽ കൂടുതൽ തേച്ച് പിടിപ്പിക്കുന്നു😝
ഗുണപാഠം:- ഫ്രീയായി എന്ത് കിട്ടിയാലും നോക്കിയും കണ്ടും ഉപയോഗിക്കുക😁😁
• • •
Missing some Tweet in this thread? You can try to
force a refresh
കമ്മ്യൂണിസം ഒരു പാരമ്പര്യ രോഗം തന്നെയാണ്. അച്ഛനോ, അമ്മക്കോ, അപ്പൂപ്പനോ ഈ രോഗം ഉണ്ടെങ്കിൽ കുടുംബത്തിലെ കുട്ടികൾക്കും വരാം. വർഷങ്ങൾക്ക് മുൻപ് പശ്ചിമ ഏഷ്യൻ മേഖലയിൽ പടർന്നു പിടിച്ച ഈ വ്യാധി ഇന്ത്യയിൽ പടർന്നു പിടിച്ചത് 1960 കളിലാണ്.
പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് തുടച്ചു നീക്കപ്പെട്ടത് വളരെയധികം ജീവൻ ബലി കഴിച്ചാണ്. ചെറുപ്പം മുതൽ കുടുംബ അംഗങ്ങളായ കമ്മ്യൂണിസ്റ്റ്‌കൾ കാണിക്കുന്ന രോഗ ലക്ഷണങ്ങൾ തുടർന്നു പോകുക എന്നതാണ് കണ്ടു പോരുന്നത്.
മൂത്ത കമ്മികളുടെ /രോഗികളുടെ പഠന ക്ലാസുകളിൽ പോകുന്നതോടു കൂടി രോഗം മൂർച്ഛിക്കും. കലാലയ ജീവിതത്തിൽ വാഴപ്പിണ്ടിയുടെ രൂപത്തിലുള്ള ഒരു രോഗാണു ശരീരത്തിൽ കയറുന്നതോടെ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ കാട്ടി തുടങ്ങും.
എവിടെയും അവസ്ഥയെയാണ് പൂജിക്കുന്നത്,
വ്യക്തിയെയല്ല. പലപ്പോഴും അവസ്ഥയെ മറന്ന് വ്യക്തി, തന്നെയാണ് മറ്റുള്ളവര്‍ പൂജിച്ചതെന്ന് തെറ്റിദ്ധരിക്കുന്നു.
തമിഴ് നാട്ടില്‍ ഒരു കഥയുണ്ട്.
ഒരു ഘോഷയാത്രക്ക് ഒരു ആനയെത്തേടി അവര്‍ അന്വേഷിച്ചു പോയി, കിട്ടിയില്ല.
ആനയെ കിട്ടാതായപ്പോള്‍ എല്ലാവരും കൂടെ ആനക്കു പകരം കുതിരയായാലും മതിയെന്നു തീരുമാനിച്ചു.
കുതിരയെ തപ്പി, കുതിരയേയും എങ്ങും കിട്ടിയില്ല. അറിയുന്ന ഇടങ്ങളിലെ കുതിരകള്‍ എല്ലാം ഓരോ എഴുന്നള്ളത്തിനൊക്കെ പോയിരിക്കുകയാണ്.
അവസാനം കുതിരയുടെ ഏതാണ്ട് രൂപമുള്ള ഒരു കോവര്‍കഴുതയെ സംഘടിപ്പിച്ചു.
കഴുതയെ പട്ടൊക്കെ ഉടുപ്പിച്ച്,
ചന്ദനമൊക്കെ തൊടുവിച്ച്,
മുഖമൊക്കെ നന്നായി എഴുതി,
കുടയൊക്കെ ചൂടിച്ച്,
നന്നായി അലങ്കരിച്ച്,
ഒരു ശിവലിംഗം മുകളില്‍ വെച്ച്,
എഴുന്നള്ളിച്ചു.
കുറെ നടന്നപ്പോള്‍,
ആളുകള്‍ വന്നു നമസ്കരിക്കാനും,
ഭക്തിപുരസരം വണങ്ങാനും,
മാലയിടുവിക്കുവാനും ഒക്കെ തുടങ്ങി.
ഇതാണ് കമ്മിത്തത്തിൻ്റെ ആത്യന്തിക ലക്ഷണം.
ഒരു കമ്മി സ്വയം അയാളെ വഞ്ചിക്കുന്നു
ലോക വ്യപാരത്താൽ അവർക്കുണ്ടാകുന്ന തിരിച്ചറിവുകളെ വഞ്ചിക്കുന്നു.
കുലത്തെ വഞ്ചിക്കുന്നു.
സമൂഹത്തെ വഞ്ചിക്കുന്നു.
രാഷ്ട്രത്തെ വഞ്ചിക്കുന്നു.
സ്വതം, സ്വത്വബോധം എന്ന ഒരു സംഗതി കമ്മീസത്താൽ മാലിന്യപ്പെടുന്നു.
ഇതു മൂലം അവരുടെ കൂട്ടായ്മകളിൽ, അവരുടെ കമ്മ്യൂണിന് പുറത്തുള്ളവരുടെ വിഷയങ്ങളിൽ അവരുടെ പ്രതികരണ ശേഷി നഷ്ടപ്പെടുന്നു. കമ്മ്യൂണിൽ ഇല്ലാത്ത ഒരു വ്യക്തിക്ക് വേണ്ടിയോ, കമ്മ്യൂണിന് നേരെ വിരൽ ചൂണ്ടുന്ന അംഗത്തിന് വേണ്ടിയോ അവർ നിലപാടെടുക്കില്ല. അത്തരക്കാരെ കമ്മ്യൂൺ പല ഉന്മൂലനം ചെയ്യും.
കമ്മ്യൂൺ ഇല്ലെങ്കിൽ സ്റ്റാൻലിൻ മുതൽ കൊടി സുനി വരെയുള്ള കമ്മികൾ ഭീരുക്കളായിരിക്കും. കമ്മ്യൂണിൻ്റെ സുരക്ഷിതത്വമാണ് 'വടിവാളുകൾക്കിടയിൽ നടന്നു' എന്ന പ്രയോഗത്തിനെല്ലാം ആധാരം.
ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ ഭരണകൂടത്തിനു മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും നടപ്പാക്കാൻ ചങ്കൂറ്റമുണ്ടാകും. എന്തായാലും പള്ളിയും പട്ടക്കാരുമൊന്നും ഒരു കാരണവശാലും ബീജേപ്പീയ്ക്ക് വോട്ടു ചെയ്യില്ല. പിന്നെന്തിനാണ് പേടി? എന്തു വിലകൊടുത്തും മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണം.
സഹ്യപർവതനിരകളിലെ അശാസ്ത്രീയമായ മനുഷ്യ ഇടപെടലുകളാണ് ഇന്നു കാണുന്ന രീതിയിലുള്ള സകല ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണം. അത് തിരികെക്കൊണ്ടുപോകണമെങ്കിൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണം. അയ്യോ.. ഇപ്പൊ രക്ഷാപ്രവർത്തനം നടത്തൂ... ഇതൊന്നും ഇപ്പൊ പറയല്ലേ... എന്നൊക്കെ നിലവിളിക്കണ്ട.
കഴിഞ്ഞ കൊല്ലം അഞ്ഞൂറുപേരെ കൊന്നപ്പോഴും അതുതന്നെയാണ് പറഞ്ഞത്. കൊല്ലം ഒന്ന് കഴിഞ്ഞപ്പോൾ കിട്ടിയത് കിട്ടിയത് സ്വിസ് ബാങ്കിൽ അമുക്കാൻ നെതർലാൻഡ്സ് വഴി മുഖ്യ സോഷ്യൽ മീഡിയാ ഉപദേഷ്ടാവിനെ കണ്ടുവന്നു എന്നതൊഴിച്ചാൽ ഈ ഊളന്മാർ ഒരു ചുക്കും ചെയ്തിട്ടില്ല.
ലോക്സഭ പാസാക്കിയ ഒരു ബില്ലിനെ എതിർത്ത് 6 എം.പി മാരാണ് വോട്ടൂ ചെയ്തത്. NIA അഥവാ നാഷണൽ ഇന്വെസ്റ്റിഗേഷൻ ഏജൻസിക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലിനെയാണ് ഈ ആറു പേരും എതിർത്തത്.
ആദ്യം എന്തൊക്കെയാണ് ഈ അധികാരങ്ങൾ എന്ന് നോക്കാം.
ഭേദഗതി 1:
മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിക്കപ്പെട്ട ആയുധങ്ങളുടെ നിർമ്മാണം, വിൽപ്പന. സൈബർ ടെററിസം, സ്ഫോടക വസ്തു നിയമപ്രകാരമുള്ള കേസുകൾ ഇവ ഇനി NIAക്ക് അന്വേഷിക്കാം
ഭേദഗതി 2:
രാജ്യത്തിനു വെളിയിലുള്ള കുറ്റകൃത്യങൾ അന്വേഷിക്കാനുള്ള അനുമതി.
ഭേദഗതി 3:
നിലവിലുള്ള നിയമപ്രകാരം കേന്ദ്ര ഗവണ്മെന്റിനു അതിവേഗ കോടതികൾ NIAക്കായി സ്ഥാപിക്കാം. പുതുക്കിയ ഭേദഗതിപ്രകാരം സെഷൻസ് കോടതികളേ അതിവേഗ കോടതിയായി നാമനിർദേശം ചെയ്യാം.