എവിടെയും അവസ്ഥയെയാണ് പൂജിക്കുന്നത്,
വ്യക്തിയെയല്ല. പലപ്പോഴും അവസ്ഥയെ മറന്ന് വ്യക്തി, തന്നെയാണ് മറ്റുള്ളവര്‍ പൂജിച്ചതെന്ന് തെറ്റിദ്ധരിക്കുന്നു.
തമിഴ് നാട്ടില്‍ ഒരു കഥയുണ്ട്.
ഒരു ഘോഷയാത്രക്ക് ഒരു ആനയെത്തേടി അവര്‍ അന്വേഷിച്ചു പോയി, കിട്ടിയില്ല.
ആനയെ കിട്ടാതായപ്പോള്‍ എല്ലാവരും കൂടെ ആനക്കു പകരം കുതിരയായാലും മതിയെന്നു തീരുമാനിച്ചു.
കുതിരയെ തപ്പി, കുതിരയേയും എങ്ങും കിട്ടിയില്ല. അറിയുന്ന ഇടങ്ങളിലെ കുതിരകള്‍ എല്ലാം ഓരോ എഴുന്നള്ളത്തിനൊക്കെ പോയിരിക്കുകയാണ്.
അവസാനം കുതിരയുടെ ഏതാണ്ട് രൂപമുള്ള ഒരു കോവര്‍കഴുതയെ സംഘടിപ്പിച്ചു.
കഴുതയെ പട്ടൊക്കെ ഉടുപ്പിച്ച്,
ചന്ദനമൊക്കെ തൊടുവിച്ച്,
മുഖമൊക്കെ നന്നായി എഴുതി,
കുടയൊക്കെ ചൂടിച്ച്,
നന്നായി അലങ്കരിച്ച്,
ഒരു ശിവലിംഗം മുകളില്‍ വെച്ച്,
എഴുന്നള്ളിച്ചു.
കുറെ നടന്നപ്പോള്‍,
ആളുകള്‍ വന്നു നമസ്കരിക്കാനും,
ഭക്തിപുരസരം വണങ്ങാനും,
മാലയിടുവിക്കുവാനും ഒക്കെ തുടങ്ങി.
കുറെയായപ്പോള്‍ ഇതെല്ലാം കണ്ട് കഴുത തീരുമാനിച്ചു. ഇങ്ങനെ പൂജ ഏറ്റുവാങ്ങുന്ന ഞാന്‍ എന്തിനാണ് ഈ ശിവലിംഗം ചുമക്കുന്നത്? എനിക്ക് ഇത്രയും പൂജ ലഭിക്കുന്നുവല്ലോ!
കഴുത ശിവലിംഗം കുടഞ്ഞു താഴെയിട്ടു.
ശേഷം, ജനം അടി തുടങ്ങി!
അവസ്ഥയ്ക്കു ലഭിക്കുന്ന പൂജകള്‍ തന്‍റെ വ്യക്തിപരമായ നേട്ടമാണ് എന്നു തെറ്റിദ്ധരിക്കുന്ന കഴുതകള്‍ മാത്രമാണ് നമ്മള്‍.
സന്ന്യാസത്തെ ഒരാള്‍ പൂജിക്കുന്നതു കാണുമ്പോള്‍, സന്ന്യാസി സ്വയം തന്നയാണ് പൂജിക്കുന്നത് എന്ന് ഏറ്റെടുത്താല്‍, അവന്‍ ഈ കഴുതയുടെ വര്‍ഗ്ഗത്തിലാണ് പെടുക.
ഒരു ഭരണാധികാരി, താനിരിക്കുന്ന സ്ഥാനത്തെ ആരെങ്കിലും പൂജിക്കുന്നതു കണ്ട്, തന്നെയാണ് പൂജിക്കുന്നത് എന്നു തെറ്റിദ്ധരിച്ചാല്‍ അയാളും ഈ കഴുതയുടെ കൂട്ടത്തില്‍ ആണ് പെടുക.
- സ്വാമി നിർമലാനന്ദ ഗിരി -
• • •
Missing some Tweet in this thread? You can try to
force a refresh
കമ്മ്യൂണിസം ഒരു പാരമ്പര്യ രോഗം തന്നെയാണ്. അച്ഛനോ, അമ്മക്കോ, അപ്പൂപ്പനോ ഈ രോഗം ഉണ്ടെങ്കിൽ കുടുംബത്തിലെ കുട്ടികൾക്കും വരാം. വർഷങ്ങൾക്ക് മുൻപ് പശ്ചിമ ഏഷ്യൻ മേഖലയിൽ പടർന്നു പിടിച്ച ഈ വ്യാധി ഇന്ത്യയിൽ പടർന്നു പിടിച്ചത് 1960 കളിലാണ്.
പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് തുടച്ചു നീക്കപ്പെട്ടത് വളരെയധികം ജീവൻ ബലി കഴിച്ചാണ്. ചെറുപ്പം മുതൽ കുടുംബ അംഗങ്ങളായ കമ്മ്യൂണിസ്റ്റ്‌കൾ കാണിക്കുന്ന രോഗ ലക്ഷണങ്ങൾ തുടർന്നു പോകുക എന്നതാണ് കണ്ടു പോരുന്നത്.
മൂത്ത കമ്മികളുടെ /രോഗികളുടെ പഠന ക്ലാസുകളിൽ പോകുന്നതോടു കൂടി രോഗം മൂർച്ഛിക്കും. കലാലയ ജീവിതത്തിൽ വാഴപ്പിണ്ടിയുടെ രൂപത്തിലുള്ള ഒരു രോഗാണു ശരീരത്തിൽ കയറുന്നതോടെ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ കാട്ടി തുടങ്ങും.
ഇതാണ് കമ്മിത്തത്തിൻ്റെ ആത്യന്തിക ലക്ഷണം.
ഒരു കമ്മി സ്വയം അയാളെ വഞ്ചിക്കുന്നു
ലോക വ്യപാരത്താൽ അവർക്കുണ്ടാകുന്ന തിരിച്ചറിവുകളെ വഞ്ചിക്കുന്നു.
കുലത്തെ വഞ്ചിക്കുന്നു.
സമൂഹത്തെ വഞ്ചിക്കുന്നു.
രാഷ്ട്രത്തെ വഞ്ചിക്കുന്നു.
സ്വതം, സ്വത്വബോധം എന്ന ഒരു സംഗതി കമ്മീസത്താൽ മാലിന്യപ്പെടുന്നു.
ഇതു മൂലം അവരുടെ കൂട്ടായ്മകളിൽ, അവരുടെ കമ്മ്യൂണിന് പുറത്തുള്ളവരുടെ വിഷയങ്ങളിൽ അവരുടെ പ്രതികരണ ശേഷി നഷ്ടപ്പെടുന്നു. കമ്മ്യൂണിൽ ഇല്ലാത്ത ഒരു വ്യക്തിക്ക് വേണ്ടിയോ, കമ്മ്യൂണിന് നേരെ വിരൽ ചൂണ്ടുന്ന അംഗത്തിന് വേണ്ടിയോ അവർ നിലപാടെടുക്കില്ല. അത്തരക്കാരെ കമ്മ്യൂൺ പല ഉന്മൂലനം ചെയ്യും.
കമ്മ്യൂൺ ഇല്ലെങ്കിൽ സ്റ്റാൻലിൻ മുതൽ കൊടി സുനി വരെയുള്ള കമ്മികൾ ഭീരുക്കളായിരിക്കും. കമ്മ്യൂണിൻ്റെ സുരക്ഷിതത്വമാണ് 'വടിവാളുകൾക്കിടയിൽ നടന്നു' എന്ന പ്രയോഗത്തിനെല്ലാം ആധാരം.
ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ ഭരണകൂടത്തിനു മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും നടപ്പാക്കാൻ ചങ്കൂറ്റമുണ്ടാകും. എന്തായാലും പള്ളിയും പട്ടക്കാരുമൊന്നും ഒരു കാരണവശാലും ബീജേപ്പീയ്ക്ക് വോട്ടു ചെയ്യില്ല. പിന്നെന്തിനാണ് പേടി? എന്തു വിലകൊടുത്തും മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണം.
സഹ്യപർവതനിരകളിലെ അശാസ്ത്രീയമായ മനുഷ്യ ഇടപെടലുകളാണ് ഇന്നു കാണുന്ന രീതിയിലുള്ള സകല ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണം. അത് തിരികെക്കൊണ്ടുപോകണമെങ്കിൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണം. അയ്യോ.. ഇപ്പൊ രക്ഷാപ്രവർത്തനം നടത്തൂ... ഇതൊന്നും ഇപ്പൊ പറയല്ലേ... എന്നൊക്കെ നിലവിളിക്കണ്ട.
കഴിഞ്ഞ കൊല്ലം അഞ്ഞൂറുപേരെ കൊന്നപ്പോഴും അതുതന്നെയാണ് പറഞ്ഞത്. കൊല്ലം ഒന്ന് കഴിഞ്ഞപ്പോൾ കിട്ടിയത് കിട്ടിയത് സ്വിസ് ബാങ്കിൽ അമുക്കാൻ നെതർലാൻഡ്സ് വഴി മുഖ്യ സോഷ്യൽ മീഡിയാ ഉപദേഷ്ടാവിനെ കണ്ടുവന്നു എന്നതൊഴിച്ചാൽ ഈ ഊളന്മാർ ഒരു ചുക്കും ചെയ്തിട്ടില്ല.
ലോക്സഭ പാസാക്കിയ ഒരു ബില്ലിനെ എതിർത്ത് 6 എം.പി മാരാണ് വോട്ടൂ ചെയ്തത്. NIA അഥവാ നാഷണൽ ഇന്വെസ്റ്റിഗേഷൻ ഏജൻസിക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലിനെയാണ് ഈ ആറു പേരും എതിർത്തത്.
ആദ്യം എന്തൊക്കെയാണ് ഈ അധികാരങ്ങൾ എന്ന് നോക്കാം.
ഭേദഗതി 1:
മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിക്കപ്പെട്ട ആയുധങ്ങളുടെ നിർമ്മാണം, വിൽപ്പന. സൈബർ ടെററിസം, സ്ഫോടക വസ്തു നിയമപ്രകാരമുള്ള കേസുകൾ ഇവ ഇനി NIAക്ക് അന്വേഷിക്കാം
ഭേദഗതി 2:
രാജ്യത്തിനു വെളിയിലുള്ള കുറ്റകൃത്യങൾ അന്വേഷിക്കാനുള്ള അനുമതി.
ഭേദഗതി 3:
നിലവിലുള്ള നിയമപ്രകാരം കേന്ദ്ര ഗവണ്മെന്റിനു അതിവേഗ കോടതികൾ NIAക്കായി സ്ഥാപിക്കാം. പുതുക്കിയ ഭേദഗതിപ്രകാരം സെഷൻസ് കോടതികളേ അതിവേഗ കോടതിയായി നാമനിർദേശം ചെയ്യാം.
മോദിജി 15 വർഷം ഗുജറാത്ത് ഭരിച്ചു. ഒരു ഓലപ്പുര പോലും സ്വന്തമാക്കിയില്ല. വെറും 5 വർഷം UP ഭരിച്ച അഖിലേഷ് യാദവ് ലക്നൗവിൽ 300 കോടിയുടെ ഹോട്ടൽ കെട്ടിപ്പൊക്കി. മോദിജി കള്ളനാണന്നാണ് അയാൾ പറയുന്നത്. മായാവതിയുടെ ആസ്തി എത്രയാണന്നറിയേണ്ടേ? 4785 കോടി. മോദിജി കള്ളനാണന്നാണ് അവളും പറയുന്നത്.
സോണിയാ ലോകത്തിലെ അറിയപെടുന്ന ധനികയാണെന്ന് ഫോബ്സ് മാഗസിനിലൂടെ നാം അറിഞ്ഞതാണ്.മോദിജി കള്ളനാണന്നാണ് അവളുംപറയുന്നത്.കോണ്‍ഗ്രസ്സുകാര്‍ പൊക്കിക്കൊണ്ടു നടക്കുന്ന ഡി.കെ ക്ക് ദുബൈയില്‍ മാള്‍, ബര്‍മിംഗ്ഹാമില്‍ സ്വന്തമായി വീട്,മുംബൈയില്‍ 125 ഫ്ലാറ്റുകള്‍. അവനും പറയുന്നു മോദിജി കള്ളനെന്ന്.
ഇനി കേരളത്തിലേക്ക്.
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ചിറ്റപ്പൻ ജയരാജൻ, മച്ചുനൻ ജയരാജൻ, ഹൈറേഞ്ച് കരിമണി, എന്നുവേണ്ട, "കൈവിലങ്ങുകൾ മാത്രമേ നഷ്ടപ്പെടാനുള്ളു" എന്നു മോങ്ങിനടന്ന നാണംകെട്ട കമ്യൂണിസ്റ്റ് നേതാക്കൾ വെട്ടിപ്പിടിച്ചത് എത്ര എത്ര കോടികൾ!
പ്രബുദ്ധ മലയാളിക്ക് മുന്നിലേക്ക് ഒരു സ്ത്രീയെ വെർബൽ റേപ്പ് ചെയ്യാൻ വിട്ടുകൊടുത്തിട്ട് സഖാക്കളും, മാധ്യമ സഖാപ്പികളും കളിക്കുന്ന കളിയുടെ ഗതി മനസിലാകാതെ കുഴിയിൽ വീഴുന്നത് ഇവിടുത്തെ മുഖ്യ പ്രതിപക്ഷവും ബിജെപിയുമാണ്.
സഖാക്കൾ പീഡിപ്പിക്കും, മോഷണം നടത്തും, പ്രളയ ഫണ്ട് ഉൾപ്പെടെ അടിച്ചു മാറ്റും, രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളും, പിടിച്ചു പറിക്കും, അപവാദപ്രചരണം നടത്തും എന്നതിലൊന്നും പുതുമയൊന്നുമില്ല. അത് കേരളത്തിൽ വലിയ വാർത്തയുമല്ല.
സ്വർണ കടത്ത് കേസിലെ പ്രതിയുടെ ലോകത്തിലെ ഏറ്റവും വിലയുള്ള കാറുകളിൽ ഒന്നിൽ പാർട്ടി സെക്രട്ടറി തന്നെ യാത്ര ചെയ്തത് എല്ലാവർക്കും അറിയാം. അപ്പോൾ പിന്നെ സ്വർണ്ണ കടത്തിൽ സഖാക്കൾ ഉണ്ട് എന്നതിലും എന്താണ് പുതുമ?