8 ലക്ഷം കേസുകൾ ഉള്ള 4 സംസ്ഥാനങ്ങൾ ആണ് ഇപ്പോൾ ഇൻഡ്യയിൽ ഉള്ളത്. അതിൽ ഒരേ ഒരു സംസ്ഥാനം മാത്രമാണ് ഇപ്പോഴും 1 കോടി ടെസ്റ്റുകൾ വരെ പോലും എത്താതെ ഉള്ളത്.. അതും നമ്മുടെ #ഖേരൾ
മാത്രമാണ്.
അതിന് കാരണം ഉണ്ട്.
മറ്റു സംസ്ഥാനങ്ങളെ പോലെ അല്ല, കേരളത്തിന്റെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10% ആണ് എന്നോർക്കണം.
അതായത് ഇവിടെ ടെസ്റ്റുകളുടെ എണ്ണ൦ കൂട്ടിയാൽ അത് പോലെ രോഗികളുടെ എണ്ണവു൦ കൂടും. ഇപ്പോൾ തന്നെ രോഗികളുടെ എണ്ണത്തിൽ ഒന്നാമത് നിൽക്കുന്നത് #ഖേരൾ ആണ്. അപ്പോൾ
ഇനി ടെസ്റ്റ് കൂട്ടിയാലോ?
ആക്റ്റീവ് കോവിഡ് കേസുകളിലും പ്രതിദിന കേസുകളിലും #ഖേരൾ ഒന്നാമത് ആണ്. 70000 കേസുകൾ.
രാജ്യത്തെ ആകെ ആക്റ്റീവ് കേസുകളിൽ 40% ത്തിൽ അധികം കേസുകൾ #ഖേരൾ_രാജ്യത്ത് മാത്രമാണ്. ആ അവാർഡ് കൊടുത്തവരുടെ ഒക്കെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണേ.
+8 ലക്ഷത്തോളം കേസുകൾ ഉള്ള
#ഖേരൾ ടെസ്റ്റുകൾ നടത്താതെ ഒരു കോടിയിൽ താഴെ കിടക്കുമ്പോൾ പിന്നോക്ക സംസ്ഥാനം ആയ, 3 ലക്ഷത്തിൽ താഴെ മാത്രം കേസുകൾ ഉള്ള ബിഹാറിൽ 2 കോടി ടെസ്റ്റുകൾ ആണ് കഴിഞ്ഞത്.
2.8 ലക്ഷം കേസുകൾ മാത്രം ഉള്ള ഗുജറാത്ത് പോലും ഒരു കോടി ടെസ്റ്റ് പിന്നിട്ടു. ഇവിടെയാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന്റെ
പ്രാധാന്യം...
ചെയ്യുന്ന ടെസ്റ്റുകളിൽ എത്ര % പോസിറ്റീവ് ആവുന്നു എന്നത് ആണ് ഈ കണക്ക് കാണിക്കുന്നത്. അതിൽ #ഖേരൾ 10% ആണെങ്കിൽ ബിഹാർ 1.3% വും ഗുജറാത്ത് 2.5% വും ആണ്. 5 ലക്ഷത്തിൽ പരം കേസുകൾ ഉള്ള UP യിലെ ടെസ്റ്റ് പൊസിറ്റിവിട്ടി 2.5% മാത്രമാണ്. ആക്റ്റീവ് കേസുകൾ 8000 ൽ താഴെയും.
ഇവിടെയാണ് ജനസംഖ്യ അപ്രസക്തം ആവുന്നതും രോഗവ്യാപനം മറ നീക്കി പുറത്തേക്ക് വരുന്നതും.
+ #ഖേരളത്തിൽ രോഗവ്യാപനം വർധിക്കുന്നതിൽ സർക്കാരിനെ മാത്രമല്ല കുറ്റപ്പെടുത്തണ്ടത്. #ഖേരൾ പ്രദേശിനെ ഒരു വലിയ അർബൻ സിറ്റിയുമായേ താരതമ്യം ചെയ്യാൻ സാധിക്കുകയുള്ളൂ. കാരണം ഇവിടെ ജനസാന്ദ്രത നോക്കിയാൽ
ഗ്രാമങ്ങൾ തീരെ ഇല്ല, എല്ലാം തൊട്ട് തൊട്ട് കിടക്കുന്ന പട്ടണങ്ങൾ പോലെ ആണ്.
മറ്റു സംസ്ഥാനങ്ങളിൽ ഒരു ഗ്രാമമോ പട്ടണമോ തീർന്നാൽ ജനവാസം ഇല്ലാത്ത കൃഷി സ്ഥലമോ കാലിയായ സ്ഥലങ്ങളോ കഴിഞ്ഞാൽ ആണ് അടുത്ത ഗ്രാമമോ പട്ടണമോ എത്തുന്നത്...
പക്ഷെ #ഖേരളത്തിൽ സ്ഥലപരിമിതിയു൦ ജനസാന്ദ്രതയു൦ മൂലം അത്തരം
ഗ്യാപ്പ് ഉണ്ടാവില്ല എന്നു കാണാം. #ഖേരളത്തിൽ അതിനാൽ തന്നെ രോഗവ്യാപനം തടയാൻ ഇവിടെ ഉള്ള ജനങ്ങൾ തന്നെ വിചാരിക്കണം...
സർക്കാരിനെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. പക്ഷെ 100% സാക്ഷരത ഉണ്ടെന്നു പറയുന്ന #ഖേരൾ_രാജ്യത്തെ ജനങ്ങൾ ഇത് മനസിലാക്കി ആണോ
പെരുമാറുന്നത്? അല്ല. പിന്നെ എങ്ങനെ രോഗവ്യാപനം കുറയും?
ഏപ്രിൽ മേയ് 2020 മാസങ്ങളിൽ #ഖേരൾ ലോക പ്രശസ്തി നേടിയത് രോഗ വ്യാപനം തടഞ്ഞു എന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയാണ് എന്നു മനസിലാവും. എങ്ങനെ?
ഏപ്രിൽ മേയ് ജൂണ് മാസങ്ങളിൽ #ഖേരൾ അതിർത്തികൾ പൂർണമായി അടച്ചിട്ടു നാട്ടിലേക്ക് വരുന്നവരെ തടഞ്ഞു
പക്ഷെ മറ്റു സംസ്ഥാനങ്ങൾ തിരികെ വരുന്ന നാട്ടുകാരെ തടഞ്ഞില്ല. അതിനാൽ ആ സമയത്ത് അവിടെ രോഗം കൂടി എന്നത് സത്യമാണ്.
ആ സമയം #ഖേരൾ എന്താണ് ചെയ്തത്. വിമാനത്തിൽ വരുന്നവരെ കൃത്യമായി ട്രേസ് ചെയ്തു ഐസൊലേറ്റ് ചെയ്തു വച്ചു. അതിനാൽ രോഗവ്യാപനം ഉണ്ടായില്ല. അത് ചെയ്യാൻ സാധിച്ചത് അങ്ങനെ
വരുന്നവരുടെ എണ്ണം വളരെ വളരെ കുറവയായിരുന്നത് കൊണ്ടാണ്.
പക്ഷെ #ഖേരൾ പ്രദേശിന്റെ അതിർത്തികൾ തുറന്ന്, ജനജീവിതം unlock ചെയ്തു കഴിഞ്ഞപ്പോൾ ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി, അതോടെ കാര്യങ്ങൾ മുഖ൦മൂടിസർക്കാരിന്റെ കൈവിട്ടപോയി. അതോടെ കോവിഡ് പോരാട്ടം പരാജയത്തിലെത്തി😢
അതായത് എല്ലാവരെയും
വീട്ടിൽ പൂട്ടിയിട്ട് അതിർത്തികൾ സീൽ ചെയ്തു വച്ചാൽ #ഖേരളത്തിലെ കോവിഡ് പ്രതിരോധം കിടിലൻ ആണ്.🤭
ജനജീവിതം സാധാരണ നിലക്ക് ആക്കി ബാക്കിയുള്ള സംസ്ഥാനത്ത് രോഗവ്യാപനം തടഞ്ഞപ്പോൾ #ഖേരൾ_രാജ്യം മാനത്തേക്ക് നോക്കി നിൽക്കുന്നു.🙄
കള്ളം പറയുന്നു, തട്ടിപ്പ് കാണിക്കുന്നു..... എന്ന്ആദ്യം പറഞ്ഞത് നമ്മുടെ സംസ്‌ഥാന സർക്കാർ തന്നെ ഉണ്ടാക്കിയ സമസ്ത രംഗത്തെയും പ്രമുഖർ ഉൾപ്പെട്ട Expert Committe ആണ് ലിങ്ക് ചുവടെ👇.
Kerala not reporting ‘nearly half’ of its Covid deaths, expert panel says process ambiguous
കോവിഡ് മരണങ്ങളിൽ 50% പോലും ഖേരളം റിപ്പോർട്ട് ചെയ്യുന്നില്ല എന്നാണ് സർക്കാർ തന്നെ നിയമിച്ച കമ്മിറ്റി പറയുന്നത്... അതിൽ കൂടുതൽ ആര് സാക്ഷ്യം പറയാൻ ആണ്?
BBC യിൽ വന്നിട്ടുള്ള ലേഖനത്തിൽ പറയുന്ന പഠനം ആധികരികം ആണ്.
Dr. അരുൺ N മാധവന്റെ നേതൃത്വത്തിൽ നടത്തിയ
പഠനത്തിൽ ദിവസവും 7 പത്രങ്ങളുടെ എല്ലാ ജില്ലാ എഡിഷനുകളും 5 വാർത്താ ചാനലുകളിലും റിപ്പോർട്ട് ചെയ്യുന്ന എല്ലാ കോവിഡ് മരണങ്ങളും ടാബുലേറ്റ് ചെയ്താണ് അവർ ഡാറ്റ കണ്ടെത്തിയത്.
ആ രീതി ഏറ്റവും കൃത്യത നൽകുന്നത് ആണ് എന്ന് സാക്ഷ്യപ്പെടുത്തുന്നത് University of Toronto യിലെ പ്രൊഫസർ
പ്രകാശ് ജാ ആണ്... അദ്ദേഹത്തിന്റെ 'Million Death Study' ലോകത്തിലെ premature mortality നിരക്കിനെ കുറിച്ചുള്ള ആധികാരികമായ പഠനം ആയിരുന്നു.
DR. അരുൺ മാധവന്റെ നേതൃത്വത്തിൽ ഉള്ള ഗവേഷകരുടെ പഠനത്തിന്റെ റിപ്പോർട്ട് പ്രകാരം നവംബർ 19 വ്യാഴാഴ്ച നമ്മുടെ #ഖേരളത്തിലേ മരണ സംഖ്യ 3356 കടന്നു.
പക്ഷെ സർക്കാർ റിപ്പോർട്ടിൽ 1969 മാത്രം.!!! അതായത് 75% കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്തിനാണ് ഖേരള സർക്കാർ മരണ കണക്കിൽ പോലു൦ കള്ളം കാണിക്കുന്നത്? #ഖേരള൦_നമ്പർ 1 ആണ് എന്ന് പറയാനോ? അപ്പോൾ വെറുതെ പറഞ്ഞു ജയിക്കാൻ വേണ്ടിയാണോ ഈ മരണപ്പെട്ടവർക്ക് സാമാന്യ നീതി നമ്മൾ
നിഷേധിക്കുന്നത്...?
BBC വാർത്തയും ഖേരളത്തിന്റെ കോവിഡ് 19 മരണസംഖ്യയെ കുറിച്ചുള്ള റിപ്പോർട്ടും...👇
ഇയ്യിടെയായി കേരളത്തിൽ മയക്ക് മരുന്ന് കേസുകൾ പിടിക്കുമ്പോൾ, കള്ളക്കടത്ത് കേസുകൾ പിടിക്കുമ്പോൾ, പെൺവാണിഭ സംഘങ്ങൾ അറസ്റ്റിലാവുമ്പോൾ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധിച്ചിട്ടുണ്ടോ?
അറസ്റ്റ് ചെയ്യപ്പെടുന്ന ഷുക്കൂറിനും, ജബ്ബാറിനും, സത്താറിനും, റഫീക്കിനും, മമ്മദിനും ഒക്കെ നടുവിൽ ഒരു
സ്വപ്നയും, സരിതയും, ബിന്ദുവും ഒക്കെ തലകുനിച്ച് നിൽപ്പുണ്ടാവും.
എങ്ങിനെയാണ് ഇവരുടെ കൈകളിൽ ഈ പെൺകുട്ടികൾ എത്തപ്പെടുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
അവിടെയാണ് പരമാവധി വിവാഹമോചനങ്ങൾക്ക് വഴിയൊരുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രമുഖ സംവിധായകന്റെ പ്രസ്താവന
പ്രസക്തമാവുന്നത്.
അയാൾ അത് പറയുമ്പോൾ അതിനെ ചുമ്മാതങ് വിട്ടു കളയരുത്. ഇപ്പറയുന്ന വിവാഹമോചനങ്ങൾ നടക്കാനും കുടുംബങ്ങൾ തകർക്കാനും, അത് വഴി പ്രകോപിപ്പിച്ച് സമാധാനത്തോടെ കുടുംബങ്ങളിൽ കഴിയുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ഒക്കെ വഴിയാധാരമായി തെരുവിൽ ഇറക്കാനുമൊക്കെ നടക്കുന്ന സംഘടിതമായ
⛳️പതിനാലാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബറുടെ ഭരണ കാലത്താണ് ഹനുമാൻ ചാലിസയുടെ രചനയുടെ ബന്ധപ്പെട്ട സംഭവം നടക്കുന്നത് . രാമ ഭക്തനും മഹാകവിയും പണ്ഡിതനുമായ തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചിട്ടുണ്ട് എന്നറിയാനിടയായ അക്ബർ ചക്രവർത്തി അദ്ദേഹത്തെ തന്റെ ദർബാറിലേക്കു ക്ഷണിച്ചു. ⛳️
ശ്രീരാമന്റെ അസ്തിത്വത്തിൽ സംശയാലുവായിരുന്ന അക്ബർ തനിക്കും ശ്രീരാമനെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഭക്തർക്ക് മാത്രമേ അദ്ദേഹത്തിന്റെ ദർശനം സാധ്യമാകു എന്ന് തുളസിദാസ് അക്ബറിനെ അറിയിച്ചു. ഇത് കേട്ട് കുപിതനായ അക്ബർ തുളസീദാസിനെ കാരാഗൃഹത്തിൽ അടക്കുവാൻ ഉത്തരവിട്ടു. മഹാകവി തുളസിദാസ്
അക്ബറുടെ തടവറയിലിരുന്നു ഭഗവാൻ ഹനുമാനെ സ്തുതിച്ചു രചിച്ച കാവ്യമാണ് ഹനുമാൻ ചാലിസ എന്ന പേരിൽ അറിയപ്പെടുന്നത്. ⛳️
പ്രാചീന ഭാഷയായ ആവതി എന്ന ഭാഷയിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. 40 ഖണ്ഡങ്ങൾ ആയാണ് ഈ കാവ്യം രചിച്ചിട്ടുള്ളത് , ഹിന്ദിയിൽ 40 നെ സൂചിപ്പിക്കുന്ന ചാലീസ് എന്ന വാക്കിൽ
നമ്മുടെ മുസ്ലീം സഹോദരീ സഹോദരന്മാർ സന്തുഷ്ടരല്ല. ഒരു മനുഷ്യസ്നേഹിയെന്ന നിലയിൽ എനിക്കതിൽ അതിയായ വിഷമമുണ്ട്.
ഗാസയിൽ അവർ സന്തുഷ്ടരല്ല.
ഈജിപ്തിൽ അവർ സന്തുഷ്ടരല്ല.
മൊറോകോയിൽ അവർ സന്തുഷ്ടരല്ല.
ലിബിയയിൽ അവർ സന്തുഷ്ടരല്ല.
പാകിസ്ഥാനിൽ അവർ സന്തുഷ്ടരല്ല.
സിറിയയിൽ അവർ സന്തുഷ്ടരല്ല.
ഇറാനിൽ അവർ സന്തുഷ്ടരല്ല.
ഇറാഖിൽ അവർ സന്തുഷ്ടരല്ല.
ലെബനിൽ അവർ സന്തുഷ്ടരല്ല.
അഫ്ഘാനിസ്ഥാനിൽ അവർ സന്തുഷ്ടരല്ല.
എന്തുകൊണ്ടവർ സന്തുഷ്ടരല്ലായെന്ന് നിങ്ങൾ അന്വേഷിക്കുക ?
****
ലോകത്ത് നടന്ന ഭീകരാക്രമണങ്ങൾ രാജ്യമനുസരിച്ച് .. ( ഭൂരിപക്ഷ മതം )
പാർലിമെൻ്റ് പാസ്സാക്കിയ കർഷക സംരക്ഷണ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ പോകുന്ന കേരള സർക്കാരിൻ്റെ കൃഷി വകുപ്പിനെ പറ്റി അറിയേണ്ടേ.
ഇത്ര ഒക്കെ ഉദ്യോഗസ്ഥരുണ്ടായിട്ടും തൊട്ട് അയൽ സംസ്ഥാനത്ത് നിന്ന് പച്ചക്കറിയും, അരിയും ധാന്യങ്ങളും കല്യാണത്തിന് വേണ്ട
മുല്ലപ്പൂ ,സദ്യ വിളമ്പാനുള്ള ഇലവരെ കേറ്റി വരുന്ന പാണ്ടി ലോറിക്ക് കാത്തിരിക്കേണ്ട ഗതികേടിലേക്ക് കേരളത്തെ എത്തിച്ച മാറി മാറി ഭരിച്ച LDF UDF കാർ കർഷകനെയും കൃഷിയേയും സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന തത്രപ്പാട് കേരള സമൂഹം കക്ഷിരാഷ്ടീയം മാറ്റിവെച്ചു് തിരിച്ചറിയാൻ ശ്രമിക്കണം ....
കർഷകർ അറിയാത്ത, കർഷകരെ അറിയാത്ത, ലക്ഷങ്ങൾക്ക് മുകളിൽ ശമ്പളങ്ങൾ വാങ്ങുന്ന ഉദ്യോഗസ്ഥരെ നിറച്ച കൃഷി ഓഫീസുകൾ.
1.ഫാം ഇൻഫർമേഷൻ ബ്യൂറോ,
2.സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ,
3.കിസാൻ കേരള പ്രൊജക്റ്റ്
4.കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെൻ്റ് അതോറിറ്റി
5.ഡബ്ലു.എച്ച്.ഒ. സെൽ 6. അടക്കാ വികസന Dir
ഇംഗ്ലീഷിൽ തന്നെ ട്വീറ്റണം എന്നായിരുന്നു ആഗ്രഹം, പക്ഷേ അതിന് സ്കൂളിൽ പോകണം, പഠിക്കണം നല്ല വിദ്യാഭ്യാസം വേണം.
അത് കൊണ്ട് അറിയാവുന്ന ഭാഷയിൽ തന്നെ ആയിക്കോട്ടെ..
കാര്യങ്ങൾ മനസിലായാൽ മതിയല്ലോ..
ക്വോട്ട് ചെയ്ത ട്വീറ്റിന് മുകളിലും താഴെയുമുള്ളവ കണ്ട് പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്ന ട്വീറ്റ്
ആ ട്വീറ്റെല്ലാം ശ്രദ്ധിച്ചാൽ അറിയാം അവരുടെ വ്യക്തിത്വവും, കാഴ്ചപ്പാടും, നിലപാടും അതിലുപരി അവരുടെ പരിചയവും, പക്വതയും എല്ലാം.
കഴിഞ്ഞ ദിവസം തീരെ ശ്രദ്ധിക്കാതെ ഞാൻ ഒരു ട്വീറ്റിന് ആർടി അടിച്ചു.. അങ്ങ് ദൂഫായിൽ നിന്ന് വരെ ആൾക്കാർ വണ്ടി കേറി വന്ന് അടിച്ചേച്ച് പോയി..🤕🤕 അദ്ദേഹം പറഞ്ഞു
""കേരളം എന്ന 0 കിടക്കുന്ന നിങ്ങൾക്ക് വിവരമില്ല അതിന് ലോക പരിചയം വേണം..""
കൊടും ഫാസിസ്റ്റ് ആയതിനാൽ ആവാം ആ ജിഹാദീകരണ വീഡിയോ ക്ലിപ്പ് എന്നെ പ്രകോപിതനാക്കുകയും തൽക്ഷണം ഞാനത് ആർടി അടിക്കുകയും ചെയ്തു..
പിന്നീട് വിവരമുള്ള മുതിർന്നവർ പറയുന്നത് കേട്ടു ഡിലീറ്റ് ചെയ്തു.