#പാർട്ടിയുമായി_ബന്ധമില്ലാത്ത " അർജ്ജുൻ ആയങ്കി, മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ ജയിലിൽ പോയതിന് തിരിച്ചിറങ്ങിയപ്പോൾ പ്രാദേശിക CPIM നേതൃത്വം നല്കിയ സ്വീകരണത്തിന്റെ ചിത്രമാണിത്.
ഇനി DYFI നേതൃത്വത്തോട് ചോദിക്കാനുള്ളത്,
1) അർജ്ജുൻ ആയങ്കി എന്ന നിങ്ങളുടെ പ്രാദേശിക നേതാവിനെ എന്നാണ് പുറത്താക്കിയത്❓️
2) പുറത്താക്കിയെങ്കിൽ അത് നിങ്ങൾ പരസ്യപ്പെടുത്തിയതിന്റെ തെളിവ് എവിടെ❓️
3) എന്തു കാരണത്തിനാണ് അയാളെ പുറത്താക്കിയത്❓️
4) സ്വർണ്ണക്കടത്ത് പോലെയുള്ള ദേശദ്രോഹ കുറ്റത്തിന്റെ പേരിൽ സംശയം തോന്നിയാണ്
നിങ്ങൾ പുറത്താക്കിയതെങ്കിൽ എന്തു കൊണ്ട് നിങ്ങൾ പോലീസിനെ അറിയിച്ചില്ല❓️
5) പോലീസിൽ വിവരം അറിയിക്കാഞ്ഞത് DYFI ക്ക് ആഭ്യന്തര വകുപ്പിൽ വിശ്വാസമില്ലാത്തതു കൊണ്ടാണോ❓️
6) ദേശദ്രോഹ കുറ്റവാളിയെ കുറിച്ച് അറിഞ്ഞിട്ടും വിവരം പോലിസിൽ അറിയിക്കാഞ്ഞത് രാജ്യദ്രോഹ കുറ്റമല്ലേ❓️
7) അർജ്ജുനെ പുറത്താക്കിയിട്ടും അയാൾ സോഷ്യൽ മീഡിയ വഴി CPIM പ്രചരണം നടത്തിയിട്ടും, നിങ്ങളുടെ അണികൾ അയാളെ പിന്തുണച്ചിട്ടും എന്തു കൊണ്ട് നിങ്ങൾ അതിനെയും, നിങ്ങളുടെ പ്രവർത്തകരെയും വിലക്കിയില്ല❓️
8) പുറത്താക്കിയ ഒരാൾ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ സ്മാരക മന്ദിരത്തിലെ സ്ഥിര
സന്ദർശകനായിട്ടും എന്തു കൊണ്ട് വിലക്കിയില്ല❓️
9) പാർട്ടി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കിയ ഒരാൾ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായതിനെ എന്തു കൊണ്ട് നിങ്ങൾ എതിർത്തില്ല❓️
10) നിങ്ങൾ പറയുന്നതെല്ലാം മലയാളികൾ വിശ്വസിക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ❓️
കേന്ദ്ര പദ്ധതികൾ നേരിട്ട് അർഹതപ്പെട്ട വരുടെ കൈയിൽ എത്തിക്കുക. അല്ലാതെ കേരള സർക്കാരിനെ ഏൽപ്പിച്ചാൽ ആ പദ്ധതിയുടെ. പേര് മാറ്റി സ്വന്തം. പേരിലാക്കി അവതരിപ്പിക്കും. യാതൊരു ഉളുപ്പും. ഇല്ലാത്തവർ ആണ് കേരളം. ഭരിക്കുന്നത്..
കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് ഈ ഫെബ്രുവരിയിൽ നടപ്പാക്കി തുടങ്ങിയ പദ്ധതിയാണ് പിണറായി വിജയൻ സർക്കാർ ഒരു ഉളുപ്പുമില്ലാതെ സ്വന്തമാക്കി മേനി നടിക്കുന്നത്. Support for Marginalized Individuals for Livelihood & Enterprise (SMILE) എന്നാണ് ഈ പദ്ധതിയുടെ പേര്. കോവിഡ് മൂലം അത്താണി നഷ്ടമായ
പട്ടികജാതി/ പിന്നാക്ക വിഭാഗത്തിൽ പെട്ട കുടുംബങ്ങൾക്കാണ് ഈ
വായ്പ കിട്ടുക. കുടുംബത്തിന്‍റെ വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയായിരിക്കണം. പൂർണ്ണമായും കേന്ദ്ര സർക്കാർ പദ്ധതിയാണിത്. 5 ലക്ഷം രൂപയാണ് പരമാവധി കിട്ടുക. ഇതിന്‍റെ 20 ശതമാനം അതായത് 1 ലക്ഷം രൂപ സബ്സിഡിയാണ്. 9 ശതമാനം
നിമിഷ എന്ന പെൺകുട്ടി എങ്ങനെ ഫാത്തിമ ഇസ ആയി എന്നത് പലരും ചോദിച്ചും പറഞ്ഞും എല്ലാവർക്കും അറിയുന്നതാണ്. പക്ഷെ നിമിഷയെ ഫാത്തിമയാക്കിയ വ്യക്തി ഇന്നും നമ്മുടെ തിരുവനന്തപുരത്ത് സുഖമായി ജീവിക്കുന്നു. എന്ത് കൊണ്ട് അയ്യാളെ ഈ കേസുകളിൽ ഉൾപ്പെടുത്തുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്.
കേരളത്തിലെ വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ ലവ് ജിഹാദിലൂടെ സിറിയയിലേക്ക് കടത്തുന്ന ഏജന്റുമാർ ഇന്നും നമുക്കിടയിൽ ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ഇത്തരം ഏജന്റുമാരും, അതുപോലെ തന്നെ ഇത്തരം സംഘടനകളും നോട്ടം വക്കുന്നത് ഏറെയും ഡോക്ടർമാരായ പെൺകുട്ടികളെ ആണ്.
അവർ പ്രേമിച്ചും പാട്ട് പാടിയും, നൃത്തം ചെയ്തും, എന്തിനേറെ സൗജന്യ എൻട്രൻസ് കോച്ചിംഗ് എന്ന പേരിൽ പോലും ഹിന്ദു പെൺകുട്ടികളെ ഒപ്പം നിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
അന്താരാഷ്ട്ര തീവ്രവാദത്തിനു ഇവിടുന്ന് പോയ തീവ്രവാദികളെ തിരിച്ച് ഈ മണ്ണിൽ കാല് കുത്താൻ അനുവദിക്കാൻ പാടില്ല എന്നതിൽ
ഭാരതീയരുടെ അഭിമാനവും 2000 വർഷം മുൻപ് 10,000 വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്ന ബീഹാറിലെ നളന്ദ സർവകലാശാല ആരാണ് നശിപ്പിച്ചതെന്ന് അവർ എന്നെ പഠിപ്പിച്ചില്ല..
ശ്രീ രാമ ഭൂമിയായ അയോധ്യയിലെ ശ്രീരാമ ക്ഷേത്രം ആര് നശിപ്പിച്ചതെന്ന് അവർ നമ്മെ സ്കൂളിൽ പഠിപ്പിച്ചില്ല !!
പിന്നെയോ..
സനാതനികളുടെ അഭിമാനം ആയ കാശി വിശ്വനാഥ ക്ഷേത്രം പൊളിച്ചു പള്ളി പണിയുകയും.
ഒടുവിൽ യഥാർത്ഥ കാശി ക്ഷേത്രത്തിൽ നിന്നും മാറി ഒരു ചെറിയ ക്ഷേത്രം നിർമ്മിക്കേണ്ടി വന്ന അവസ്ഥ അവർ എന്നെ പഠിപ്പിച്ചില്ല !!
പിന്നെയോ !!
ശ്രീ കൃഷ്ണ ഭഗവാന്റെ ജന്മസ്ഥലമായ മഥുരയിലെ വാസുദേവർ തടവിൽ കിടന്ന കാരാഗൃഹം
" സൈക്കിൾ ഉപയോഗിക്കുന്നവർ രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ദുരന്തമാണ്. അയാൾ ഒരു കാർ വാങ്ങുന്നില്ല, ഒരു കാർ ലോണെടുക്കുന്നില്ല, കാർ ഇൻഷുറൻസുമെടുക്കുന്നില്ല, ഇന്ധനം വാങ്ങുന്നില്ല, കാർ സർവീസിനോ റിപ്പയറിങ്ങിനോ കൊടുക്കുന്നില്ല, പെയ്ഡ് പാർക്കിംഗ് ഉപയോഗിക്കുന്നില്ല.
അതിനാൽത്തന്നെ അയാൾ പൊണ്ണത്തടിയനാവുന്നുമില്ല.
നാശം എന്നു തന്നെ പറയാം. അങ്ങനെ അയാൾ അസുഖങ്ങളുടെ അല്ലലൊന്നുമില്ലാതെ ജീവിക്കുന്നു. ആരോഗ്യമുള്ളവരെ സമ്പദ് വ്യവസ്ഥക്ക് ആവശ്യമില്ല. അവർ മരുന്നുകൾ വാങ്ങുന്നില്ല. അവർ ഡോക്ടർമാരുടെയടുത്തോ ആശുപത്രികളിലോ പോണില്ല.
അവർ മരിക്കാനായി ദീർഘകാലമെടുക്കുന്നു, അതുവഴി ശവപ്പെട്ടികളുടെ വിൽപന കുറയുന്നു, ശവസംസ്കാരത്തിന്റെ പലവിധ ചിലവുകൾ ഉണ്ടാവുന്നില്ല. രാജ്യത്തിന്റെ ജി.ഡി.പി.യിലേക്ക് ഒന്നും നൽകുന്നില്ല.
മറിച്ച് , ഓരോ പുതിയ മക്ഡൊണാൾഡ് ഔട്ലെറ്റും ചുരുങ്ങിയത് മുപ്പത് ജോലികൾ സൃഷ്ടിക്കുന്നു.
18 വയസുള്ള അയൽവാസിയായ പെൺകുട്ടിയെ 10 വർഷത്തിന് ശേഷം അയൽപക്ക യുവാവിന്റെ ഒപ്പം കണ്ടെത്തി. ഇക്കഴിഞ്ഞ 10 വർഷം യുവാവിന്റെ വീട്ടില് യുവതിയെ ഒളിപ്പിച്ചു താമസിപ്പിക്കുകയായിരുന്നു. അതും വീടിനുള്ളിൽ ശുചിമുറി പൊലും ഇല്ലാത്ത ചുറ്റുപാടിൽ. സ്വന്തം വീട്ടുകാർ പൊലും അറിയാതെ യുവാവ് പെൺകുട്ടിയെ
ഒരു അടച്ചിട്ട മുറിയിൽ സംരക്ഷിച്ചിരുന്നു എന്നും സ്വന്തം വീട്ടുകാരു പൊലും അറിയാതെ ഭക്ഷണം നൽകി എന്നൊക്കെയാണ് വാർത്ത. വാർത്ത വായിച്ചപ്പോൾ അടിമുടി നിഗൂഢത. അങ്ങനെ തോന്നാൻ കാരണം അവിശ്വസിനീയമായ കഥയിൽ എന്തോ ഒളിപ്പിക്കുന്നതു മനസിലായത് കൊണ്ടാണ്. അതിൽ ആദ്യം യുവാവ് - യുവതീ എന്ന് പറയുന്നത്
അല്ലാതെ ഈ രണ്ട് വ്യക്തികളുടെയും പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പത്രതാളിൽ കാണാത്തതു കൊണ്ടാണ്. ഇത്തരം സംഭവങ്ങൾ അതും രണ്ടു വീടുകളും സ്ഥിതിചെയ്യുന്നത് ഒരേ പരിസരത്ത് ആയതിനാൽ കാട്ടുതീ പോലെ ഈ വാർത്ത അവിടെപരക്കും എന്നത് വ്യക്തമാണ്. കാരണം 18 വയസുള്ള ഒരു പെൺകുട്ടിയുടെ തിരോധാനം ആണ് 10