നിമിഷ എന്ന പെൺകുട്ടി എങ്ങനെ ഫാത്തിമ ഇസ ആയി എന്നത് പലരും ചോദിച്ചും പറഞ്ഞും എല്ലാവർക്കും അറിയുന്നതാണ്. പക്ഷെ നിമിഷയെ ഫാത്തിമയാക്കിയ വ്യക്തി ഇന്നും നമ്മുടെ തിരുവനന്തപുരത്ത് സുഖമായി ജീവിക്കുന്നു. എന്ത് കൊണ്ട് അയ്യാളെ ഈ കേസുകളിൽ ഉൾപ്പെടുത്തുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്.
കേരളത്തിലെ വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ ലവ് ജിഹാദിലൂടെ സിറിയയിലേക്ക് കടത്തുന്ന ഏജന്റുമാർ ഇന്നും നമുക്കിടയിൽ ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ഇത്തരം ഏജന്റുമാരും, അതുപോലെ തന്നെ ഇത്തരം സംഘടനകളും നോട്ടം വക്കുന്നത് ഏറെയും ഡോക്ടർമാരായ പെൺകുട്ടികളെ ആണ്.
അവർ പ്രേമിച്ചും പാട്ട് പാടിയും, നൃത്തം ചെയ്തും, എന്തിനേറെ സൗജന്യ എൻട്രൻസ് കോച്ചിംഗ് എന്ന പേരിൽ പോലും ഹിന്ദു പെൺകുട്ടികളെ ഒപ്പം നിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
അന്താരാഷ്ട്ര തീവ്രവാദത്തിനു ഇവിടുന്ന് പോയ തീവ്രവാദികളെ തിരിച്ച് ഈ മണ്ണിൽ കാല് കുത്താൻ അനുവദിക്കാൻ പാടില്ല എന്നതിൽ
തർക്കമില്ല. പക്ഷെ ഇവരെ റിക്രൂട്ട് ചെയ്യുന്നവരും ചെയ്തവരും ഇവിടെ ഉണ്ട്.. അവരെയും കണ്ട് പിടിക്കാനും തടയാനും സാധിക്കണം..
ചിന്മയ മിഷൻ എന്ന ഹിന്ദു മിഷനറി സ്കൂളിൽ പഠിച്ച, ആറ്റുകാൽ ക്ഷേത്രത്തോട് ചേർന്ന് താമസിക്കുന്ന, ഒരു സൈനികന്റെ സഹോദരി ഇന്ന് തീവ്രവാദിയായത് എങ്ങനെ ആണ്.
തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഒരു എൻട്രൻസ് കോച്ചിംഗ് സെന്ററിൽ പഠിക്കാൻ പോയ പെൺകുട്ടി അവിടെ വച്ച് സജാദ് സലിം എന്നൊരു ചെറുപ്പക്കാരനെ പരിചയപ്പെടുന്നു. അവർ പ്രണയത്തിൽ ആകുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഇടപെടുന്നു. പിന്നീട് വീട് വിട്ട് പഠിക്കാൻ പോയ പെൺകുട്ടിയെ
ഈ സജാദ് വീണ്ടും സമീപിക്കുന്നു. പെൺകുട്ടിയെ സലഫി സെന്റർ മുഖേന മതം മാറ്റി വിവാഹം കഴിച്ചു ഗർഭിണി ആക്കുന്നു. അത് ഇല്ലാതെയാക്കിയ ശേഷം പെൺകുട്ടിയെ ഉപേക്ഷിക്കുന്നു തുടർന്ന് പെൺകുട്ടിക്ക് സലഫി സെന്ററിൽ നിന്ന് നിരന്തരം പുനർ വിവാഹത്തിന് ഫോൺ വരുന്നു. സെന്ററിൽ നിന്ന് പലരും കാണാൻ വന്ന് ഒപ്പം
താമസിച്ചു പെൺകുട്ടിയെ കൊണ്ട് വീണ്ടും വിവാഹം കഴിപ്പിക്കുന്നു.. ഐസിസ് പ്രവർത്തനത്തിന് നാട് കടത്തുന്നു. അങ്ങോട്ട് കൊണ്ട് പോയവൻ ചത്തു. പിന്നീട് പെൺകുട്ടിക്ക് തിരിച്ച് ഇന്ത്യയിൽ വരണം എന്ന് ആവശ്യപ്പെടുന്നു. അത് അസാധ്യം എന്ന് സർക്കാർ അറിയിക്കുന്നു.
ഇതിനൊക്കെ തുടക്കം കുറിച്ച ആ സജാദ് ഇപ്പോൾ എന്ത് ചെയ്യുന്നു? തിരുവനന്തപുരം മെഡിക്കൽ കോളേജിന് അടുത്ത് സിജിസ് പിസ്സ സ്ട്രീറ്റ് എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ച് ബിസിനസ് തുടങ്ങിയ അയ്യാൾ പിന്നീട് നന്ദൻകോഡിൽ പുതിയ ബ്രാഞ്ച് ആരംഭിച്ചു. പിന്നീട് കൊച്ചിയിലും, കോഴിക്കോടുമായി ബിസിനസ് അയ്യാൾ
വിപുലമാക്കി ഇപ്പോൾ സുഖമായി ജീവിക്കുന്നു. എന്ത് കൊണ്ട് ഇയ്യാൾക്ക് ഇപ്പോഴും സുഖമായി കറങ്ങി നടക്കാൻ സാധിക്കുന്നു. ഒരു ഹിന്ദു പെൺകുട്ടിയെ തീവ്രവാദി ആക്കി മാറ്റിയിട്ട് മാറിയവൻ സുഖിക്കുന്നു..
ഇതുപോലെ മതം മാറ്റ ഏജന്റുകളായി പ്രവർത്തിക്കുന്ന ഒരുപാട് പേര് ഇന്നും ഇവിടെ ഉണ്ട്..
ഇവിടുത്തെ മെഡിക്കൽ കോളേജുകളിലും, എഞ്ചിനീയറിംഗ് കോളേജുകളിലും, ലോ കോളേജുകളിലും തുടങ്ങി എല്ലാ സ്ഥാപങ്ങളേയും റിക്രൂട്ടിങ് സെന്ററുകൾ ആക്കി അവർ പ്രവർത്തിക്കുന്നു. അവർക്ക് ഒരു മതേതര മുഖമൂടി കേരളം നൽകിയിട്ടുണ്ട്. അത് അവർ നല്ല പോലെ വിനിയോഗിക്കുന്നും ഉണ്ട്..
ഇന്നത്തെ മതേതര കേരളത്തിൽ മുൻപ് ഒരു വക്കീൽ പറഞ്ഞത് പോലെ എല്ലാം പന്തികേടോടെ കാണണം..
അല്ലെങ്കിൽ തീവ്രവാദിയായ പെണ്മക്കളെ ഓർത്ത് അമ്മമാർ അലമുറയിട്ട് കരയേണ്ടി വരും.
ഭാരതീയരുടെ അഭിമാനവും 2000 വർഷം മുൻപ് 10,000 വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്ന ബീഹാറിലെ നളന്ദ സർവകലാശാല ആരാണ് നശിപ്പിച്ചതെന്ന് അവർ എന്നെ പഠിപ്പിച്ചില്ല..
ശ്രീ രാമ ഭൂമിയായ അയോധ്യയിലെ ശ്രീരാമ ക്ഷേത്രം ആര് നശിപ്പിച്ചതെന്ന് അവർ നമ്മെ സ്കൂളിൽ പഠിപ്പിച്ചില്ല !!
പിന്നെയോ..
സനാതനികളുടെ അഭിമാനം ആയ കാശി വിശ്വനാഥ ക്ഷേത്രം പൊളിച്ചു പള്ളി പണിയുകയും.
ഒടുവിൽ യഥാർത്ഥ കാശി ക്ഷേത്രത്തിൽ നിന്നും മാറി ഒരു ചെറിയ ക്ഷേത്രം നിർമ്മിക്കേണ്ടി വന്ന അവസ്ഥ അവർ എന്നെ പഠിപ്പിച്ചില്ല !!
പിന്നെയോ !!
ശ്രീ കൃഷ്ണ ഭഗവാന്റെ ജന്മസ്ഥലമായ മഥുരയിലെ വാസുദേവർ തടവിൽ കിടന്ന കാരാഗൃഹം
" സൈക്കിൾ ഉപയോഗിക്കുന്നവർ രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ദുരന്തമാണ്. അയാൾ ഒരു കാർ വാങ്ങുന്നില്ല, ഒരു കാർ ലോണെടുക്കുന്നില്ല, കാർ ഇൻഷുറൻസുമെടുക്കുന്നില്ല, ഇന്ധനം വാങ്ങുന്നില്ല, കാർ സർവീസിനോ റിപ്പയറിങ്ങിനോ കൊടുക്കുന്നില്ല, പെയ്ഡ് പാർക്കിംഗ് ഉപയോഗിക്കുന്നില്ല.
അതിനാൽത്തന്നെ അയാൾ പൊണ്ണത്തടിയനാവുന്നുമില്ല.
നാശം എന്നു തന്നെ പറയാം. അങ്ങനെ അയാൾ അസുഖങ്ങളുടെ അല്ലലൊന്നുമില്ലാതെ ജീവിക്കുന്നു. ആരോഗ്യമുള്ളവരെ സമ്പദ് വ്യവസ്ഥക്ക് ആവശ്യമില്ല. അവർ മരുന്നുകൾ വാങ്ങുന്നില്ല. അവർ ഡോക്ടർമാരുടെയടുത്തോ ആശുപത്രികളിലോ പോണില്ല.
അവർ മരിക്കാനായി ദീർഘകാലമെടുക്കുന്നു, അതുവഴി ശവപ്പെട്ടികളുടെ വിൽപന കുറയുന്നു, ശവസംസ്കാരത്തിന്റെ പലവിധ ചിലവുകൾ ഉണ്ടാവുന്നില്ല. രാജ്യത്തിന്റെ ജി.ഡി.പി.യിലേക്ക് ഒന്നും നൽകുന്നില്ല.
മറിച്ച് , ഓരോ പുതിയ മക്ഡൊണാൾഡ് ഔട്ലെറ്റും ചുരുങ്ങിയത് മുപ്പത് ജോലികൾ സൃഷ്ടിക്കുന്നു.
18 വയസുള്ള അയൽവാസിയായ പെൺകുട്ടിയെ 10 വർഷത്തിന് ശേഷം അയൽപക്ക യുവാവിന്റെ ഒപ്പം കണ്ടെത്തി. ഇക്കഴിഞ്ഞ 10 വർഷം യുവാവിന്റെ വീട്ടില് യുവതിയെ ഒളിപ്പിച്ചു താമസിപ്പിക്കുകയായിരുന്നു. അതും വീടിനുള്ളിൽ ശുചിമുറി പൊലും ഇല്ലാത്ത ചുറ്റുപാടിൽ. സ്വന്തം വീട്ടുകാർ പൊലും അറിയാതെ യുവാവ് പെൺകുട്ടിയെ
ഒരു അടച്ചിട്ട മുറിയിൽ സംരക്ഷിച്ചിരുന്നു എന്നും സ്വന്തം വീട്ടുകാരു പൊലും അറിയാതെ ഭക്ഷണം നൽകി എന്നൊക്കെയാണ് വാർത്ത. വാർത്ത വായിച്ചപ്പോൾ അടിമുടി നിഗൂഢത. അങ്ങനെ തോന്നാൻ കാരണം അവിശ്വസിനീയമായ കഥയിൽ എന്തോ ഒളിപ്പിക്കുന്നതു മനസിലായത് കൊണ്ടാണ്. അതിൽ ആദ്യം യുവാവ് - യുവതീ എന്ന് പറയുന്നത്
അല്ലാതെ ഈ രണ്ട് വ്യക്തികളുടെയും പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പത്രതാളിൽ കാണാത്തതു കൊണ്ടാണ്. ഇത്തരം സംഭവങ്ങൾ അതും രണ്ടു വീടുകളും സ്ഥിതിചെയ്യുന്നത് ഒരേ പരിസരത്ത് ആയതിനാൽ കാട്ടുതീ പോലെ ഈ വാർത്ത അവിടെപരക്കും എന്നത് വ്യക്തമാണ്. കാരണം 18 വയസുള്ള ഒരു പെൺകുട്ടിയുടെ തിരോധാനം ആണ് 10
കുമ്മനം രാജേട്ടന്‍ പ്രസിഡന്‍റ് ആയ സമയത്ത് അദ്ദേഹത്തിന് ജനങ്ങളുടെ ഇടയില്‍ മികച്ച ഇമേജായിരുന്നു... അത് ബിജെപി യ്ക്കുള്ള സ്വീകാര്യത വര്‍ധിപ്പിക്കും എന്ന തിരിച്ചറിവാണ് കുമ്മനടി ട്രോളുകളിലൂടെ നിരന്തരം അദ്ദേഹത്തെ ആക്രമിച്ചതും ഇമേജ് നശിപ്പിക്കാന്‍ ശ്രമിച്ചതും...
സുപ്രീംകോടതിയോട് ലവന്മാർക്ക് ഇത്ര ബഹുമാനമാണേ അയോധ്യ വിധി,പൗരത്വ നിയമം,ആർട്ടിക്കിൾ 370,റഫാൽ,കർഷകനിയമം..
ഇതിലെയൊക്കെ കോടതി നിരീക്ഷണങ്ങൾ പ്രസ്താവനകൾ ഇതെല്ലാം ലവന്മാർ അംഗീകരിക്കോ?
അതില്യാ..ശബരിമല വിധി മാത്രം അംഗീകരിക്കും🤭
ശരി..കൊവിഡ് കാലത്ത് സെൻട്രൽ വിസ്ത പണി തുടരരുതെന്ന് പറഞ്ഞ് വന്ന ഒരു വാണേഷിന്..അത് തുടരണമെന്നും ലവന് ഒരു ലക്ഷം രൂപ പിഴയടിയെടേയ് എന്ന ദില്ലി ഹൈക്കോടതി വിധിയെങ്കിലും?